Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റാങ്ക് ലിസ്റ്റുകള്‍ റദ്ദായി; ഇനി പിന്‍വാതില്‍ നിയമനങ്ങള്‍

കൂടുതല്‍ നിയമനം നടക്കേണ്ട ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് ഉള്‍പ്പെടെയുള്ള റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഇനി പിഎസ്‌സി പരീക്ഷ നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചാലേ നിയമനം നടക്കൂ. എല്‍ഡിസി റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്ന് ആറു മാസം പിന്നിട്ടു. പ്രിലിമിനറിയുടെ ഫലം വന്ന ശേഷം ഒക്‌ടോബറോടെ എല്‍ഡിസി പരീക്ഷ നടത്തും. ഈ പരീക്ഷയുടെ ഫലം വരാന്‍ ആറ് മാസമെങ്കിലുമെടുക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയെല്ലാം പൂര്‍ത്തിയാക്കി ആദ്യ നിയമനം നടക്കുന്നത് 2022 ഫെബ്രുവരിയിലായിരിക്കും.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Aug 4, 2021, 09:26 am IST
in Kerala

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകള്‍ റദ്ദായതോടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ വാശിപിടിച്ചത് ഇഷ്ടക്കാരെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റാനും നിലവിലെ താല്‍ക്കാലികക്കാരെ പിരിച്ച് വിടാതിരിക്കാനും. സര്‍ക്കാര്‍ ഓഫീസുകളെ പാര്‍ട്ടി കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിലാണ് സിപിഎം.

കൂടുതല്‍ നിയമനം നടക്കേണ്ട ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ്  ഉള്‍പ്പെടെയുള്ള റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഇനി പിഎസ്‌സി പരീക്ഷ നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചാലേ നിയമനം നടക്കൂ. എല്‍ഡിസി റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്ന് ആറു മാസം പിന്നിട്ടു. പ്രിലിമിനറിയുടെ ഫലം വന്ന ശേഷം ഒക്‌ടോബറോടെ എല്‍ഡിസി പരീക്ഷ നടത്തും. ഈ പരീക്ഷയുടെ ഫലം വരാന്‍ ആറ് മാസമെങ്കിലുമെടുക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയെല്ലാം പൂര്‍ത്തിയാക്കി  ആദ്യ നിയമനം നടക്കുന്നത് 2022 ഫെബ്രുവരിയിലായിരിക്കും.  

ഇതിനിടയില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍ പോലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ പരീക്ഷ നടത്തിപ്പും ഫലം പ്രസിദ്ധീകരിക്കലും നീളും. സംവരണ മാനദണ്ഡങ്ങള്‍ കോടതി കയറിയാല്‍ നിയമനത്തിനുള്ള താമസം വീണ്ടുമുണ്ടാകും. ഈ സാങ്കേതികത്വങ്ങളാണ് പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാരിന്റെ പിടിവള്ളി.

ഓഫീസ് പ്രവര്‍ത്തനം സ്തംഭിക്കുമെന്ന കാരണത്താല്‍ സ്ഥിരം ജീവനക്കാര്‍ ഇല്ലാത്തതിനാല്‍  അടിയന്തരമായി എംപ്ലോയ്‌മെന്റില്‍ നിന്നോ അല്ലെങ്കില്‍ വകുപ്പ് മേധാവി നടത്തുന്ന അഭിമുഖ പരീക്ഷ മുഖാന്തിരമോ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കാം. ഇതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരോ പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളോ നിയമനം നേടും. ഇനി പിഎസ്‌സി പട്ടിക പ്രസിദ്ധീകരിച്ചാലും ഒരു പരിധി വരെ ഇവര്‍ സംരക്ഷിക്കപ്പെടും. നിലവിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരായ ജീവനക്കാര്‍ അവധിയെടുക്കും.  

ജീവനക്കാരുടെ കുറവ് വരികയും താല്‍ക്കാലികക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ സാധിക്കുകയും ചെയ്യും. മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് കാണിച്ച് വിവിധ വകുപ്പുകളിലെ സ്ഥിരം ജോലി ഒഴിവ് സംബന്ധിച്ച് വിവരാവകാശ അക്ഷേ നല്‍കിയാല്‍ പോലും കൃത്യമായി മറുപടി നല്‍കില്ല.

Tags: keralaപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.