Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിപ്പോര്‍ട്ട്; ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ഉടനെന്ന്

ലോകമെമ്പാടും ഇതുവരെ 42.4 ലക്ഷം പേരുടെ മരണത്തിന് കാരണമായ കൊറോണ വൈറസ് (സാര്‍സ് കോവ് 2) ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്ന് പുറത്തെത്തിയതാണെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 04:58 pm IST
inWorld

വാഷിംഗ്ടണ്‍: ലോകമെമ്പാടും ഇതുവരെ 42.4 ലക്ഷം പേരുടെ മരണത്തിന് കാരണമായ കൊറോണ വൈറസ് (സാര്‍സ് കോവ് 2) ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്ന് പുറത്തെത്തിയതാണെന്ന്  അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി റിപ്പോര്‍ട്ട്. 2019 സപ്തംബര്‍ 12ന് മുമ്പാണ് വുഹാന്‍ ലാബില്‍ നിന്നും മനുഷ്യരാശിക്കാകെ നാശം വിതച്ച കൊറോണ വൈറസ് ചോര്‍ന്ന് പുറത്തെത്തിയതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ മൈക്കേള്‍ മക് കോള്‍ പറയുന്നു.  

കൊറോണവൈറസിന്റെ പൊട്ടിപ്പുറപ്പെടല്‍ വിരല്‍ചൂണ്ടുന്നത് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ലാബ് ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ച് എല്ലാം മറച്ചുവെക്കാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്‍റായ ഷീ ജിന്‍പിംഗ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

യാദൃച്ഛികമായാണ് വുഹാനിലെ  വൈറോളജി ലാബില്‍ നിന്നും 2019 സപ്തംബര്‍ 12ന് മുമ്പ് വൈറസ് പുറത്ത് ചാടിയത്. കൊറോണ വൈറസ് കൃത്രിമമായി ജനിതകമാറ്റം വരുത്തിയ വൈറസാണ്. ഈ വൈറസിനെ ചൈനയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 2012നും 2015നും ഇടയില്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ഗുഹയില്‍ നിന്നാണ്. കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള വിവരങ്ങള്‍ തമസ്‌കരിക്കാനാണ് വൈറോളജി ലാബിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്.

‘കൊറോണ വൈറസ് ചോര്‍ന്നെന്ന് മനസ്സിലാക്കിയതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥരും വുഹാന്‍ വൈറോളജി ലാബിലെ ശാസ്ത്രജ്ഞരും ചേര്‍ന്ന് ഇത് തിരക്കിട്ട് മറയ്‌ക്കുകയായിരുന്നു. വൈറസ് സംബന്ധിച്ച ഡേറ്റബേസ് രാത്രി തന്നെ അവര്‍ ഓണ്‍ലൈനില്‍ നിന്നും മാറ്റി. പക്ഷെ അപ്പോഴേക്കും വൈറസ് വുഹാനില്‍ പരന്ന് കഴിഞ്ഞിരുന്നു,’ പ്രധാന റിപ്പബ്ലിക്കന്‍ പാര്‍ട്ടിപ്രതിനിധിയും വിദേശകാര്യസമിതി പ്രതിനിധിയുമായ മക് കോള്‍ പറഞ്ഞു.

‘2019 ജൂലായില്‍ 15 ലക്ഷം ഡോളറിന്റെ സഹായം വുഹാനിലെ ലാബ് ആവശ്യപ്പെട്ടിരുന്നു. അപകടകമരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം മെച്ചപ്പെടുത്താനും പരിസ്ഥിതി വായു അണുനാശിനി സംവിധാനം സ്ഥാപിക്കാനും വേണ്ടിയാണ് ഈ തുകയെന്നായിരുന്നു ലാബിന്റെ ആവശ്യം. വാസ്തവത്തില്‍ ലാബില്‍ നിന്നും ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നുവെന്നുറപ്പുവരുത്താനായിരുന്നു ഈ പുതിയ ആവശ്യം,’ മക് കോള്‍ പറഞ്ഞു. അതുവരെ രണ്ട് വര്‍ഷമായി ഈ ലാബ് പ്രവര്‍ത്തിച്ചിരുന്നത് ഇത്തരം സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ്. 

ഉപഗ്രഹ ചിത്രങ്ങളും ജിയോ മാപ്പിംഗ് ചെയ്ത രഹസ്യവിവരങ്ങളും കാണിക്കുന്നത് വുഹാനിലെ ആശുപത്രികളിലേക്ക് 2019 സപ്തംബര്‍ മുതല്‍ രോഗികളുടെ വലിയ ഒഴുക്കുണ്ടായിരുന്നു എന്നാണ്. കോവിഡ് 19 രോഗബാധ മൂലമായിരുന്നു ഇത്രയും രോഗികള്‍ വുഹാനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അവിടെ ആയിടെ നടന്ന മിലിറ്ററി വേള്‍ഡ് ഗെയിംസില്‍ പങ്കെടുത്ത അത്‌ലറ്റുകളെ കോവിഡ് 19 ന് സമാനമായ ലക്ഷണങ്ങളാല്‍ രോഗബാധയോടെ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചിരുന്നതായും മക് കോള്‍ പറയുന്നു. ഇതില്‍ പങ്കെടുത്ത പലരും അവരവരുടെ രാജ്യത്തേക്ക് കൊറോണ വൈറസിനെയും വഹിച്ചാണ് പിന്നീട് എത്തിയത്.

എന്നാല്‍ 42,47,960 പേര്‍ മരിച്ചിട്ടും ഈ സത്യം മറച്ചുപിടിക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തായാലും ഇതിന് ഉത്തരവാദികളായവരെ ശിക്ഷിച്ചേ മതിയാവൂ എന്നും മക് കോള്‍ പറയുന്നു.

Tags: വുഹാന്‍ ലാബ്ഷീ ജിന്‍പിങ്വുഹാന്‍ ലാബിലെ ചോര്‍ച്ചറിപ്പോര്‍ട്ട്മക് കോള്‍chinaയുന്നാന്‍ പ്രവിശ്യRepublicanപാര്‍ട്ടിചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിWuhanViruslab
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.