Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കടല്‍കയറ്റം രൂക്ഷം: കൊച്ചിയുടെ തീരങ്ങള്‍ മായുന്നു, അപ്രത്യക്ഷമായത് പത്തോളം ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങൾ

മണ്ണൊലിപ്പിനൊപ്പം തീരങ്ങളിലെ സൗന്ദര്യവല്‍കൃത വികസനങ്ങളെല്ലാം തകര്‍ത്തും കവര്‍ന്നെടുത്തുമുള്ള കടല്‍കയറ്റം ജനങ്ങളില്‍ ആശങ്കയ്‌ക്കൊപ്പം നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jul 30, 2021, 09:57 am IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചിയുടെ വിനോദാകര്‍ഷണങ്ങളില്‍ വിശേഷമാണ് കടപ്പുറങ്ങള്‍. തെക്ക് അര്‍ത്തുങ്കല്‍ മുതല്‍ വടക്ക് മുനമ്പംവരെയുള്ള തീരദേശത്ത് പത്തോളം കടപ്പുറങ്ങളുണ്ടായിരുന്നു. ഇവ ചരിത്രപരവും വിനോദ സഞ്ചാരവുമായി ഏറെ ശ്രദ്ധേയമാണ്. എന്നാല്‍, കടല്‍കയറ്റം രൂക്ഷമായതോടെ കൊച്ചിയുടെ തീരങ്ങള്‍ മാഞ്ഞു. ഫോര്‍ട്ടുകൊച്ചി, കുഴുപ്പള്ളി, പുതുവൈപ്പ്, ചെറായി, ഞാറയ്‌ക്കല്‍ ആറാട്ടുവഴി, മുനമ്പം എന്നിവ നാട്ടുകാരുടെ ജനകീയ കൂട്ടായ്‌മയുടെ ഉല്ലാസ തീരങ്ങളായിരുന്നു. ഒഴിവു ദിനങ്ങളിലും പ്രഭാത-സന്ധ്യ വേളകളിലും നടത്തം, കടല്‍ക്കുളി, കായിക പരിശീലനങ്ങള്‍, മത്സരങ്ങള്‍, തുടങ്ങിയവയുടെ വേദികളും കേന്ദ്രങ്ങളുമായിരുന്ന കടപ്പുറങ്ങളാണ് കടല്‍ കവരുന്നത്.  

മണ്ണൊലിപ്പിനൊപ്പം തീരങ്ങളിലെ സൗന്ദര്യവല്‍കൃത വികസനങ്ങളെല്ലാം തകര്‍ത്തും കവര്‍ന്നെടുത്തുമുള്ള കടല്‍കയറ്റം ജനങ്ങളില്‍ ആശങ്കയ്‌ക്കൊപ്പം നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് വേദിയായ ഫോര്‍ട്ടുകൊച്ചി ബീച്ച് വിദേശ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ തീരങ്ങളിലൊന്നായിരുന്നു. തുറമുഖ നഗരിയുടെ വിളക്കു മാടം (ലൈറ്റ് ഹൗസ്) പുതുവെപ്പ് ബീച്ചിന്റെ ആകര്‍ഷണീയതയാണ്. പരന്ന് കിടക്കുന്ന മണലാരണ്യമാണ് ചെറായി ബീച്ചിന്റെ വിശേഷത. വികസനവും സൗന്ദര്യവല്ക്കരണവുമായി കോടികള്‍ മുടക്കിയ കൊച്ചിയുടെ തീരങ്ങള്‍ കടലേറ്റത്തില്‍ അന്യമാകുമ്പോള്‍ അതിനെ ശാസ്ത്രീയമായി പ്രതിരോധിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാത്ത ഭരണകൂടങ്ങള്‍ നാടിന്റെ ചരിത്ര വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് നാശത്തിലേയ്‌ക്ക് തള്ളിവിടുന്നതെന്ന് വിനോദ സഞ്ചാര ടൂര്‍ ഓപ്പറേറ്റര്‍മാര്‍പറയുന്നു.

ചെല്ലാനം കണ്ണമാലി, നായരമ്പലം, വൈപ്പിന്‍ തീരങ്ങള്‍ കടലേറ്റത്തില്‍ ഇല്ലാതായി കടല്‍ ജനവാസ മേഖലകളെ കവരുമ്പോഴും കടലേറ്റ പ്രതിരോധത്തില്‍ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാര്‍-ജില്ലാ ഭരണകൂടങ്ങള്‍ക്കെതിരെ ജനകീയ രോഷമുയരുകയാണ്. തീരം കവരുന്ന കടല്‍കയറ്റത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിനോദ സഞ്ചാര മേഖലയിലെ സംഘടനകളുമായി ചേര്‍ന്ന് സമരത്തിനൊരുങ്ങുകയാണ് ജനകീയ സംഘടനകള്‍.

Tags: kochiടൂറിസംSea Wave
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

പുതിയ വാര്‍ത്തകള്‍

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.