Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിസ്തീയ സുവിശേഷപ്രചാരകയ്‌ക്ക് ലണ്ടന്‍ പാര്‍ക്കില്‍ കുത്തേറ്റു; ജിഹാദി ആക്രമണമെന്ന് പൊലീസ്

മുസ്ലീങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന യുവതിയ്‌ക്ക് നേരെ ലണ്ടനില്‍ ജിഹാദി ആക്രമണം. ലണ്ടന്‍ പാര്‍ക്കില്‍ വെച്ചാണ് തല മറിച്ച ഒരു യുവാവ് 39 കാരിയെ കുത്തിവീഴ്‌ത്തിയത്. മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന ഹട്ടന്‍ ടാഷ് എന്ന ക്രിസ്ത്യന്‍ ഡിസിസി ഐ സഭയുടെ പ്രവര്‍ത്തകയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജിഹാദി ആക്രമണമാണെന്നാണ് ലണ്ടന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 06:53 pm IST
in World

ലണ്ടന്‍: മുസ്ലീങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന യുവതിയ്‌ക്ക് നേരെ ലണ്ടനില്‍ ജിഹാദി ആക്രമണം. ലണ്ടന്‍ പാര്‍ക്കില്‍ വെച്ചാണ് തല മറിച്ച ഒരു യുവാവ് 39 കാരിയെ കുത്തിവീഴ്‌ത്തിയത്. മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന ഹട്ടന്‍ ടാഷ് എന്ന ക്രിസ്ത്യന്‍ ഡിസിസി ഐ സഭയുടെ പ്രവര്‍ത്തകയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജിഹാദി ആക്രമണമാണെന്നാണ് ലണ്ടന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം.

ജിഹാദികള്‍ ലക്ഷ്യം വെയ്‌ക്കുന്ന ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ചതിന്റെ പേരിലാണ് ക്രിസ്ത്യന്‍ മതപ്രചാരകയെ കുത്തിവീഴ്‌ത്തിയതെന്ന് അറിയുന്നു. പാര്‍ക്കില്‍ അന്നേരമുണ്ടായിരുന്ന പലരും ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. യുട്യൂബിലും ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.  ഈ വീഡിയോ പൊലീസ് ശ്രദ്ധാപൂര്‍വ്വം പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു മുസ്ലിം ഒരു കാര്‍ട്ടൂണിസ്റ്റിനെ ചുംബിക്കുന്ന ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടാണ് ഹട്ടന്‍ ടാഷ് ധരിച്ചിരുന്നത്. ‘വെറുപ്പിനേക്കാള്‍ കരുത്തുള്ളതാണ് സ്‌നേഹം’ എന്ന് പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടില്‍ ജിഹാദികള്‍ വെറുക്കുന്ന ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോയുടെ ലോഗോയും ഉണ്ട്. അക്രമിയുടെ കുത്തേറ്റ് മുഖത്ത് നിന്നും രക്തം വാര്‍ന്നൊഴുകുന്ന സ്ത്രീ പിന്നീട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു.

ഡിറ്റക്ടീവുകള്‍ സംഭവസ്ഥലത്ത് നിന്നും കത്തി കണ്ടെടുത്തിട്ടുണ്ട്. ജിഹാദികള്‍ അങ്ങേയറ്റം വെറുക്കുന്ന മാസികയാണ് ചാര്‍ളി ഹെബ്‌ഡോ. ഇസ്ലാം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെയാണ് ചാര്‍ളി ഹെബ്‌ഡോ മാസിക ഇസ്ലാമിക തീവ്രവാദികളുടെ വെറുപ്പിന് പാത്രമായത്.

2015 ജനവരിയില്‍ചാര്‍ളി ഹെബ്‌ഡോ മാസികയില്‍ ജീവനക്കാരായ പന്ത്രണ്ടുപേരെയാണ് ജിഹാദികള്‍ വെടിവെച്ച് കൊന്നു. അല്‍ ക്വെയ്ദയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സഹോദരരായിരുന്നു ഈ അരുംകൊലയ്‌ക്ക് പിന്നില്‍. ബ്രിട്ടനിലും ജിഹാദികള്‍ പിടിമുറുക്കന്നതായുള്ള ആശങ്ക നിലനില്‍ക്കെയാണ് തിങ്കളാഴ്ചത്തെ ഈ ആക്രമണം. ഫ്രാന്‍സില്‍ ജിഹാദിളുടെ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ പതിവാണ്.

Tags: londonക്രിസ്തീയ സുവിശേഷപ്രചാരകയുകെBritainജിഹാദി ആക്രമണംഹട്ടന്‍ ടാഷ്ചാര്‍ളി ഹെബ്‌ഡോഡിസിസിഐ സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

World

ലവ് ജിഹാദ്: ലണ്ടനിൽ പാകിസ്താനി ഗ്രൂമിംഗ് സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കൗമാരക്കാരിയെ സിഖുകാർ രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചു

World

ലണ്ടനില്‍ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി ഖാലിസ്ഥാന്‍ തീവ്രവാദികള്‍

World

ഫലസ്തീന്‍ സമരത്തെ അനുകൂലിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത ഗ്രെറ്റ തുംബെര്‍ഗ് ലണ്ടനില്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.