Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസം മൂന്നു കഴിഞ്ഞിട്ടും ഫൊറന്‍സിക് ഫലം പോലും വന്നില്ല; ദുരൂഹത മാറാതെ പോലീസുകാരന്റെ വീട്ടിലെ സ്‌ഫോടനം; കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമമെന്ന് ആരോപണം

സിപിഎം പാര്‍ട്ടി ഗ്രാമമായ പ്രദേശത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സിപിഎം പ്രവര്‍ത്തകര്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും സ്ഥാനാര്‍ഥിക്ക് നേരെ കൊലവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഉഗ്രസ്‌ഫോടനം നടന്ന പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും ഈ മേഖല കേന്ദ്രീകരിച്ച് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ സംഘത്തിന് വിവരമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 09:08 pm IST
in Kerala

കോഴിക്കോട്: പോലീസുകാരന്റെ വീട്ടിലെ ഉഗ്രസ്‌ഫോടനത്തില്‍ ഇനിയും ദുരൂഹത മാറിയിട്ടില്ല. മാസം മൂന്നു കഴിഞ്ഞിട്ടും ഫൊറന്‍സിക് ഫലം പോലും വരാത്തത് പോലീസിന്റെ അറിവോടെ കേസ് തേച്ചുമായ്ച്ചു കളയാനാണെന്നാണ് ആരോപണം. ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണ് ഫൊറന്‍സിക് ഫലം വൈകിപ്പിക്കുന്നത് എന്നാണ് വിവരം. എന്നാല്‍, പ്രദേശവാസികളുടെ വീടുകള്‍ക്ക് സംഭവം നടന്ന് ആഴ്ചകള്‍ക്കകം അറ്റകുറ്റപ്പണികള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ ചെയ്തു കൊടുത്തതിലൂടെ സംഭവത്തിലെ സിപിഎം സ്വാധീനം മറനീക്കി പുറത്തു വന്നിരുന്നു.  

സിപിഎം പാര്‍ട്ടി ഗ്രാമമായ പ്രദേശത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സിപിഎം പ്രവര്‍ത്തകര്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും സ്ഥാനാര്‍ഥിക്ക് നേരെ കൊലവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഉഗ്രസ്‌ഫോടനം നടന്ന പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും ഈ മേഖല കേന്ദ്രീകരിച്ച് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ സംഘത്തിന് വിവരമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് ഒരു വിളിപ്പാടകലെ ഇത്ര ഗൗരവമേറിയ സ്‌ഫോടനം നടന്നിട്ടും ഫൊറന്‍സിക് പരിശോധന ഫലം പോലും ലഭ്യമാകാത്തത് ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്നാണ് വിവിധ രാഷ്‌ട്രീയ കക്ഷികള്‍ ആരോപിക്കുന്നത്.  

സഹപ്രവര്‍ത്തകനായ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം നടന്നിട്ടും പോലീസ് സമീപനം മന്ദഗതിയിലാണെങ്കില്‍ സാധാരണക്കാരന്റെ കേസുകളുടെ അന്വേഷണം എന്താകുമെന്നാണ് ജനങ്ങളും ചോദിക്കുന്നത്. സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ അവിടെയെത്തിയ പ്രദേശവാസികളും ഫയര്‍ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരും കരിമരുന്ന് ഗന്ധം ഉണ്ടെന്നു സമ്മതിച്ചിട്ടുണ്ട്. പോലീസ് അനൗദ്യോഗികമായി അന്വേഷിച്ച് പൊട്ടിയത് ഗ്യാസ് അല്ലെന്നും ഉന്നത മേധാവികളെ ധരിപ്പിച്ചിട്ടുണ്ട്. എന്നാലും നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നിഗമനങ്ങളെ പോലീസ് പാടെ തള്ളിക്കളയുകയാണ്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍Blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

പുതിയ വാര്‍ത്തകള്‍

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.