Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും

നിയമ ബിരുദം എടുക്കാതെ വ്യാജരേഖകള്‍ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന സെസി സേവ്യര്‍ കഴിഞ്ഞ ദിവസമാണ് കുടുങ്ങിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 06:29 pm IST
in Kerala

തിരുവനന്തപുരം: നിയമ സംവിധാനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം. അന്വേഷണം ശക്തമായായാല്‍ സംസ്ഥാനത്തെ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും എന്നതിനാലാണിത്. ജൂഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

നിയമ ബിരുദം എടുക്കാതെ വ്യാജരേഖകള്‍ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന സെസി സേവ്യര്‍ കഴിഞ്ഞ ദിവസമാണ് കുടുങ്ങിയത്. കുട്ടനാട് രാമങ്കരി സ്വദേശി സെസ്സി സേവ്യറിനെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്. ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സെസി നല്‍കിയ എന്‍ റോള്‍മെന്റ് നമ്പര്‍ വ്യാജമാണെന്ന് അസോസിയേഷന്‍ കണ്ടെത്തിയത്.

തിരവനന്തപുരം സ്വദേശിയായ  അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പറാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ആള്‍മാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസി ഒളിവിലാണെന്നാണ്   പൊലിസ്  പറയുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ കോടതിയില്‍ സെസി എത്തിയെങ്കിലും പോലീസ് കണ്ണടച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏറെ ദൂരമില്ലാത്ത  നഗര മധ്യത്തിലെ കോടതിയില്‍ ഒരു മണിക്കൂറോളം ചിലവഴിച്ച ശേഷമാണ് സെസി  മുങ്ങിയത്. ചില അഭിഭാഷകരും സെസക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആക്ഷേപം.  

കേസ് നേരായ രീതിയില്‍ അന്വേഷിച്ചാല്‍ പല വ്യാജ അഭിഭാഷകരും കുടുങ്ങും.  അര്‍ഹതയില്ലാത്ത നിരവധിപേര്‍ക്ക് എല്‍എല്‍ബി ജയിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംഘം തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും അംബേദ്ക്കറുടെ പേരിലുളള സര്‍വകലാശാലയുടേയും പേരില്‍ അനര്‍ഹരായ പലരും അഭിഭാഷകരായിട്ടുണ്ട്. ആന്ധ്രയിലെ സ്ഥാപനത്തില്‍ പഠിക്കാതെതന്നെ ബിരുദം നല്‍കുന്ന ഇടനില ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

മന്ത്രിമാരും എംഎല്‍എമാരും ജഡ്ജിയും ഉള്‍പ്പെടെയുള്ളവര്‍ അനര്‍ഹരായി നിയമബിരുദം നേടിയവരില്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ  റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ നിയമബിരുദം സംബന്ധിച്ചു പോലും നേരത്തെ സംശയം ഉയര്‍ന്നിരുന്നു.  ലോ അക്കാദമിയില്‍ എല്‍എല്‍ബിക്ക് രജിസ്ട്രര്‍ ചെയ്തിരുന്ന സമയത്തുതന്നെ ലക്ഷ്മി, തിരുപ്പതി വെങ്കിടേശ്വര സര്‍വകലാശാലയില്‍ എം എയ്‌ക്ക് രജിസ്ട്രര്‍ ചെയ്തിരുന്നു. കേരള സര്‍വകലാശാല നിയമമനുസരിച്ച് ഒരാള്‍ക്ക് രണ്ടു സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാനാവില്ല. അങ്ങനെയെങ്കില്‍ നല്‍കിയ ബിരുദം റദ്ദാക്കും. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റ് അംഗം തന്നെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല്.

 അഭിഭാഷക ജോലിയുടെ മറവില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിനും നേതൃത്വം നല്‍കുന്ന സംഘത്തെക്കുറിച്ചും വിവരം ലഭിച്ചിരുന്നു

Tags: ലോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

Kerala

യൂട്യൂബ് വീഡിയോകള്‍; പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍; സമഗ്രമായ ഒരു നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

World

ഇറാനില്‍ ഹിജാബ് നിയമം വീണ്ടും കര്‍ശനമാക്കുന്നു

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.