Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ 120 കി.മീ. വേഗത്തില്‍; 30 മീറ്റര്‍ മാത്രം വീതി; ബാരിക്കേഡുകളും ഹമ്പുകളും കൂടുതല്‍; കേരളം 80ല്‍ തന്നെ

ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 16, 2021, 02:08 pm IST
in Kerala

കോഴിക്കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനപ്രകാരം, ദേശീയപാതയില്‍ വാഹന വേഗം രാജ്യം മുഴുവന്‍ 120 കിലോമീറ്റര്‍ വേഗം വണ്ടിയോടിയാലും കേരളത്തില്‍ പരിധി 80ന് അപ്പുറം പോകില്ല. ദേശീയപാതക്ക് രാജ്യമെമ്പാടും 65 മീറ്റര്‍ വീതി നിശ്ചയിച്ചപ്പോള്‍ ഇവിടെ 30 മീറ്റര്‍ മതിയെന്ന് സര്‍വകക്ഷിയോഗത്തില്‍ വികസന തീരുമാനമെടുത്ത കേരളത്തിന് അതാണ് വിധി. വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് പലതലത്തില്‍ വരാന്‍ പോകുന്നത്.

റോഡിലെ വേഗം കുറയുമ്പോള്‍ ചരക്ക് നീക്കം തടസപ്പെടും. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെ ആശ്രയിക്കുന്ന ആഗോള ചരക്കു കടത്ത് കമ്പനികള്‍ വേറേ തുറമുഖം നോക്കും. സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാകും. വില കൂടിയ വാഹനങ്ങള്‍ വാങ്ങി, ഒച്ചിഴയും വേഗത്തില്‍ പോകാനേ കഴിയൂ എന്നതിനാല്‍ വാഹന വിപണിയെ ബാധിക്കും. അതും സംസ്ഥാനത്തിന് നഷ്ടം വരുത്തും. ഇതിലെല്ലാം ഉപരി, യാത്രയ്‌ക്ക് സമയം ലാഭിക്കാന്‍ ആയിരക്കണക്കിന് കോടി മുടക്കി അതിവേഗപ്പാത നിര്‍മ്മിക്കുന്നതിനു പകരം 120 കിലോമീറ്റര്‍ വേഗം സഞ്ചരിക്കാനായാല്‍ കേരളത്തിന് ദേശീയപാതകള്‍ മതി. നാലര മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്താം. പക്ഷേ രാജ്യമാകെ അനുവദനീയ വേഗം 120 ആയിരിക്കെ, കേരളം 80 കിലോമീറ്ററില്‍ തുടരേണ്ടിവരും.

ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.

സംസ്ഥാനത്തെ ദേശീയ പാതയുടെ സ്ഥിതി അതിദയനീയമാണ്. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പാത സംരക്ഷിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും അനാസ്ഥയാണ്. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അതോറിറ്റിയും സംസ്ഥാനത്തെ അനുസരിക്കുന്നില്ലെന്ന് സര്‍ക്കാരും പഴിക്കുന്നു. എന്നാല്‍, രാജ്യത്ത് മറ്റെല്ലാവര്‍ക്കും ഉള്ള അവകാശം കേരളത്തില്‍ നിഷേധിക്കുന്നതാണ് സ്ഥിതി.

രാജ്യത്താകെ ദേശീയപാത 80 ശതമാനവും ആറുവരിയായിക്കഴിഞ്ഞു. പക്ഷേ, കേരളത്തില്‍ എല്ലായിടത്തും ഇനിയും നാലുവരിപ്പാത പോലുമായിട്ടില്ല. കൊടുങ്ങല്ലൂരില്‍ ദേശീയപാത 66ല്‍ മൂന്നര കിലോമീറ്റര്‍ ദൂരത്ത് 30ല്‍ അധികം പടുകുഴികളാണ്. റോഡില്‍ വഴിവിളക്കുമില്ല. ഇക്കാര്യത്തില്‍ 10 ദിവസത്തിനകം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് തൃശൂര്‍ കളക്ടര്‍ നോട്ടീസ് കൊടുത്തിട്ട് 12 ദിവസം കഴിഞ്ഞു. നടപടിയൊന്നുമായില്ല.

Tags: indiakeralaTransportദേശീയപാത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

India

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.