Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ “മുത്തലാഖ് നിരോധന നിയമം” മുസ്ലിം സ്ത്രീകള്‍ക്ക് അനുഗ്രഹം; മധ്യപ്രദേശില്‍ ആനുകൂല്യങ്ങള്‍ തേടി വിവാഹമോചനം തേടുന്ന മുസ്ലിം സ്ത്രീകള്‍ കൂടുന്നു

മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 11:35 pm IST
in India

ഭോപ്പാൽ :  മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന  കേന്ദ്ര സര്‍ക്കാരിന്റെ  മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.  ഇതോടെ ഭര്‍ത്താവും വീട്ടുകാരും നടത്തുന്ന ഗാര്‍ഹികപീഢനം നിശ്ശബ്ദമായി സഹിക്കാന്‍ തയ്യാറാവാതെ, ശക്തമായി വിവാഹമോചനം ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ എത്തുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.  ദൈനിക് ഭാസ്കര്‍ എന്ന പത്രത്തില്‍ 2020 ജൂലായ് മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച മധ്യപ്രദേശ് സംസ്ഥാനത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 252 മുസ്ലിം വനിതകള്‍  മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും  സ്വീകരിച്ച് വിവാഹമോചനം നേടിയതായി പറയുന്നു.  

ഭർതൃവീട്ടിലെ പീഡനങ്ങളൾക്കെതിരെ ശബ്ദിക്കാൻ മുത്തലാഖ് നിരോധന നിയമം വനിതകളെ സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒരു വര്‍ഷത്തിനിടെ നിയമ പ്രകാരം വിവാഹ മോചനം നേടിയ 252 മുസ്ലീം സ്ത്രീകളില്‍ ഭൂരിഭാഗവും ഭർത്താവിൽ നിന്നും നഷ്ടപരിഹാരം പോലും വാങ്ങാൻ കൂട്ടാക്കിയിട്ടില്ല. വിവാഹ മോചനം നേടിയവരിൽ പലരും വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണ് ഭർതൃവീടുകൾ വിട്ടത്.

മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതോടെ മുസ്ലീം വനിതകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളായെന്ന് ഭോപ്പാലിലെ കൗൺസിലിംഗ് കേന്ദ്രം മേധാവി അഫ്താബ് അഹമ്മദ് പറഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാൻ വനിതകൾ നേരിട്ടാണ് സെന്‍ററുകളിൽ എത്തുന്നു എന്നത് വലിയൊരു മാറ്റമാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് ഇവരിൽ കൂടുതൽ പേരുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ആറ് മുതല്‍ എട്ട് വരെ മുസ്ലിം യുവതികള്‍ വിവാഹമോചനം സംബന്ധിച്ച കൗണ്‍സിലിങ്ങിന് എത്തുമായിരുന്നെങ്കില്‍ കോവിഡ് മൂലമുള്ള ലോക്ഡൗണിന് ശേഷം 10 മുസ്ലിം വനിതകളെങ്കിലും എത്തുന്നതായി അഹമ്മദ് പറയുന്നു. വിവാഹത്തിന് മുന്‍പ് പ്രേമിച്ചിരുന്ന ദമ്പതിമാര്‍ക്കിടയില്‍ പോലും വിവാഹമോചനം ആവശ്യപ്പെടുന്ന കേസുകള്‍ വിരളമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് ഭൂരിഭാഗം സ്ത്രീകളെയും വിവാഹ മോചനത്തിന് പ്രേരിപ്പിച്ചത്. ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് നല്ലൊരു ശതമാനം സ്ത്രീകളും വിവാഹ മോചനം തേടിയിട്ടുണ്ട്. ഇനിയും 622 കേസുകൾ കുടുംബ കോടതികളുടെ പരിഗണനയിലുണ്ട്.

കൗണ്‍സലിംഗിന് ശേഷവും വിവാഹമോചനം വേണമെന്ന അഭിപ്രായത്തില്‍ മാറ്റം വരുത്താത്ത ഒട്ടേറെ മുസ്ലിം സ്ത്രീകളുണ്ടെന്നും അവരെല്ലാം തീരുമാനിച്ചതുപോലെതന്നെ വിവാഹമോചനം നേടുന്നുണ്ടെന്നും അഫ്താബ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

Tags: madhya pradeshമുത്തലാഖ്മുസ്ലിം വനിതകള്‍narendramodiwomen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര ഉറപ്പ്; കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.