Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ “മുത്തലാഖ് നിരോധന നിയമം” മുസ്ലിം സ്ത്രീകള്‍ക്ക് അനുഗ്രഹം; മധ്യപ്രദേശില്‍ ആനുകൂല്യങ്ങള്‍ തേടി വിവാഹമോചനം തേടുന്ന മുസ്ലിം സ്ത്രീകള്‍ കൂടുന്നു

മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 11:35 pm IST
inIndia

ഭോപ്പാൽ :  മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന  കേന്ദ്ര സര്‍ക്കാരിന്റെ  മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.  ഇതോടെ ഭര്‍ത്താവും വീട്ടുകാരും നടത്തുന്ന ഗാര്‍ഹികപീഢനം നിശ്ശബ്ദമായി സഹിക്കാന്‍ തയ്യാറാവാതെ, ശക്തമായി വിവാഹമോചനം ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ എത്തുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.  ദൈനിക് ഭാസ്കര്‍ എന്ന പത്രത്തില്‍ 2020 ജൂലായ് മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച മധ്യപ്രദേശ് സംസ്ഥാനത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 252 മുസ്ലിം വനിതകള്‍  മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും  സ്വീകരിച്ച് വിവാഹമോചനം നേടിയതായി പറയുന്നു.  

ഭർതൃവീട്ടിലെ പീഡനങ്ങളൾക്കെതിരെ ശബ്ദിക്കാൻ മുത്തലാഖ് നിരോധന നിയമം വനിതകളെ സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒരു വര്‍ഷത്തിനിടെ നിയമ പ്രകാരം വിവാഹ മോചനം നേടിയ 252 മുസ്ലീം സ്ത്രീകളില്‍ ഭൂരിഭാഗവും ഭർത്താവിൽ നിന്നും നഷ്ടപരിഹാരം പോലും വാങ്ങാൻ കൂട്ടാക്കിയിട്ടില്ല. വിവാഹ മോചനം നേടിയവരിൽ പലരും വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണ് ഭർതൃവീടുകൾ വിട്ടത്.

മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതോടെ മുസ്ലീം വനിതകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളായെന്ന് ഭോപ്പാലിലെ കൗൺസിലിംഗ് കേന്ദ്രം മേധാവി അഫ്താബ് അഹമ്മദ് പറഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാൻ വനിതകൾ നേരിട്ടാണ് സെന്‍ററുകളിൽ എത്തുന്നു എന്നത് വലിയൊരു മാറ്റമാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് ഇവരിൽ കൂടുതൽ പേരുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ആറ് മുതല്‍ എട്ട് വരെ മുസ്ലിം യുവതികള്‍ വിവാഹമോചനം സംബന്ധിച്ച കൗണ്‍സിലിങ്ങിന് എത്തുമായിരുന്നെങ്കില്‍ കോവിഡ് മൂലമുള്ള ലോക്ഡൗണിന് ശേഷം 10 മുസ്ലിം വനിതകളെങ്കിലും എത്തുന്നതായി അഹമ്മദ് പറയുന്നു. വിവാഹത്തിന് മുന്‍പ് പ്രേമിച്ചിരുന്ന ദമ്പതിമാര്‍ക്കിടയില്‍ പോലും വിവാഹമോചനം ആവശ്യപ്പെടുന്ന കേസുകള്‍ വിരളമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് ഭൂരിഭാഗം സ്ത്രീകളെയും വിവാഹ മോചനത്തിന് പ്രേരിപ്പിച്ചത്. ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് നല്ലൊരു ശതമാനം സ്ത്രീകളും വിവാഹ മോചനം തേടിയിട്ടുണ്ട്. ഇനിയും 622 കേസുകൾ കുടുംബ കോടതികളുടെ പരിഗണനയിലുണ്ട്.

കൗണ്‍സലിംഗിന് ശേഷവും വിവാഹമോചനം വേണമെന്ന അഭിപ്രായത്തില്‍ മാറ്റം വരുത്താത്ത ഒട്ടേറെ മുസ്ലിം സ്ത്രീകളുണ്ടെന്നും അവരെല്ലാം തീരുമാനിച്ചതുപോലെതന്നെ വിവാഹമോചനം നേടുന്നുണ്ടെന്നും അഫ്താബ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

Tags: narendramodiwomenmadhya pradeshമുത്തലാഖ്മുസ്ലിം വനിതകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.