Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ “മുത്തലാഖ് നിരോധന നിയമം” മുസ്ലിം സ്ത്രീകള്‍ക്ക് അനുഗ്രഹം; മധ്യപ്രദേശില്‍ ആനുകൂല്യങ്ങള്‍ തേടി വിവാഹമോചനം തേടുന്ന മുസ്ലിം സ്ത്രീകള്‍ കൂടുന്നു

മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 11:35 pm IST
inIndia

ഭോപ്പാൽ :  മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന  കേന്ദ്ര സര്‍ക്കാരിന്റെ  മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.  ഇതോടെ ഭര്‍ത്താവും വീട്ടുകാരും നടത്തുന്ന ഗാര്‍ഹികപീഢനം നിശ്ശബ്ദമായി സഹിക്കാന്‍ തയ്യാറാവാതെ, ശക്തമായി വിവാഹമോചനം ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ എത്തുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.  ദൈനിക് ഭാസ്കര്‍ എന്ന പത്രത്തില്‍ 2020 ജൂലായ് മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച മധ്യപ്രദേശ് സംസ്ഥാനത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 252 മുസ്ലിം വനിതകള്‍  മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും  സ്വീകരിച്ച് വിവാഹമോചനം നേടിയതായി പറയുന്നു.  

ഭർതൃവീട്ടിലെ പീഡനങ്ങളൾക്കെതിരെ ശബ്ദിക്കാൻ മുത്തലാഖ് നിരോധന നിയമം വനിതകളെ സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒരു വര്‍ഷത്തിനിടെ നിയമ പ്രകാരം വിവാഹ മോചനം നേടിയ 252 മുസ്ലീം സ്ത്രീകളില്‍ ഭൂരിഭാഗവും ഭർത്താവിൽ നിന്നും നഷ്ടപരിഹാരം പോലും വാങ്ങാൻ കൂട്ടാക്കിയിട്ടില്ല. വിവാഹ മോചനം നേടിയവരിൽ പലരും വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണ് ഭർതൃവീടുകൾ വിട്ടത്.

മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതോടെ മുസ്ലീം വനിതകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളായെന്ന് ഭോപ്പാലിലെ കൗൺസിലിംഗ് കേന്ദ്രം മേധാവി അഫ്താബ് അഹമ്മദ് പറഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാൻ വനിതകൾ നേരിട്ടാണ് സെന്‍ററുകളിൽ എത്തുന്നു എന്നത് വലിയൊരു മാറ്റമാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് ഇവരിൽ കൂടുതൽ പേരുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ആറ് മുതല്‍ എട്ട് വരെ മുസ്ലിം യുവതികള്‍ വിവാഹമോചനം സംബന്ധിച്ച കൗണ്‍സിലിങ്ങിന് എത്തുമായിരുന്നെങ്കില്‍ കോവിഡ് മൂലമുള്ള ലോക്ഡൗണിന് ശേഷം 10 മുസ്ലിം വനിതകളെങ്കിലും എത്തുന്നതായി അഹമ്മദ് പറയുന്നു. വിവാഹത്തിന് മുന്‍പ് പ്രേമിച്ചിരുന്ന ദമ്പതിമാര്‍ക്കിടയില്‍ പോലും വിവാഹമോചനം ആവശ്യപ്പെടുന്ന കേസുകള്‍ വിരളമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് ഭൂരിഭാഗം സ്ത്രീകളെയും വിവാഹ മോചനത്തിന് പ്രേരിപ്പിച്ചത്. ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് നല്ലൊരു ശതമാനം സ്ത്രീകളും വിവാഹ മോചനം തേടിയിട്ടുണ്ട്. ഇനിയും 622 കേസുകൾ കുടുംബ കോടതികളുടെ പരിഗണനയിലുണ്ട്.

കൗണ്‍സലിംഗിന് ശേഷവും വിവാഹമോചനം വേണമെന്ന അഭിപ്രായത്തില്‍ മാറ്റം വരുത്താത്ത ഒട്ടേറെ മുസ്ലിം സ്ത്രീകളുണ്ടെന്നും അവരെല്ലാം തീരുമാനിച്ചതുപോലെതന്നെ വിവാഹമോചനം നേടുന്നുണ്ടെന്നും അഫ്താബ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

Tags: narendramodiwomenmadhya pradeshമുത്തലാഖ്മുസ്ലിം വനിതകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.