Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാനഡയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനിലയുമായി ഉഷ്ണതരംഗം; പതിവിനേക്കാള്‍ മൂന്നിരട്ടി മരണം; മരിച്ചവരുടെ എണ്ണം 500 ലേക്ക്

വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഉഷ്ണതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 486 ആയി. എല്ലാ വര്‍ഷവും താപനില ഉയരുന്ന ഈ ആറ് ദിവസങ്ങളില്‍ സാധാരണ നിലയില്‍ 165 പേര്‍ വരെയാണ് മരിക്കാറുള്ളതെങ്കില്‍ ഇക്കുറി അത് മൂന്നിരട്ടിയായി വര്‍ധിച്ച് മരണസംഖ്യ 500 ലേക്ക് അടുക്കുകയാണ്.

Janmabhumi Online by Janmabhumi Online
Jul 1, 2021, 09:34 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടൊറന്‍റോ: വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഉഷ്ണതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 486 ആയി. എല്ലാ വര്‍ഷവും താപനില ഉയരുന്ന ഈ ആറ് ദിവസങ്ങളില്‍ സാധാരണ നിലയില്‍ 165 പേര്‍ വരെയാണ് മരിക്കാറുള്ളതെങ്കില്‍ ഇക്കുറി അത് മൂന്നിരട്ടിയായി വര്‍ധിച്ച് മരണസംഖ്യ 500 ലേക്ക് അടുക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അസാധാരണ, അപ്രതീക്ഷിത, അവിചാരിത മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ച് തിട്ടപ്പെടുത്തുന്ന ബിസി കൊറോണേഴ്‌സ് സര്‍വ്വീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത്യുഷ്ണത്തെത്തുടർന്നുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് മരണം സംഭവിക്കുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിൽ ചൊവ്വാഴ്ച എക്കാലത്തേയും ഉയര്‍ന്ന താപനിലയായ 49.6 ഡിഗ്രി സെൽഷസ് ആണ് രേഖപ്പെടുത്തിയത്. കാനഡയില്‍ താപനില ഇതുവരെ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്താറില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് താപനില പുതിയ റെക്കോഡിട്ട് 49.5 ഡിഗ്രി സെല്‍ഷ്യസിന് (121 ഫാരന്‍ഹീറ്റ്) മുകളിലേക്കുയര്‍ന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് മഞ്ഞുമലകൾ ഉരുകി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.  വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു.ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങരുതെന്നു ഭരണകൂടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പൊതുവെ വര്‍ഷം മുഴുവന്‍ തണുത്ത താപനില നിലനില്‍ക്കുന്ന കാനഡയില്‍ ആരും എസി ഉപയോഗിക്കാറില്ല. എന്നാല്‍ പൊടുന്നനെ ചൂടുയര്‍ന്നതിനാല്‍ ആരോഗ്യപ്രശ്‌നം പലരും അനുഭവിക്കുന്നുണ്ട്. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ സ്വിമ്മിംഗ് പൂളുകളിലേക്കും ഐസ്‌ക്രീം പാര്‍ലറുകളിലേക്കും എസിയുള്ള കെട്ടിടങ്ങളിലേക്കും കൂട്ടമായി എത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വടക്ക്-പടിഞ്ഞാറൻ അമേരിക്കയിലും അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നാണ് ഉഷ്ണതരംഗമുണ്ടാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വടക്കൻ കാനഡയിലും യുഎസിലും അന്തരീക്ഷ താപനില ഉ‍യരുന്നതു മൂലം കലിഫോർണിയ മുതൽ ആർക്ടിക്  മേഖല വരെ ഉഷ്ണതരംഗമുണ്ടാവാൻ സാധ്യതയുണ്ട്.

മുൻ അനുഭവമില്ലാത്ത അത്യുഷ്ണത്തിലൂടെയാണ് ബ്രിട്ടീഷ് കൊളംബിയ കടന്നു പോകുന്നതെന്നു പ്രവിശ്യാ പ്രധാനമന്ത്രി ജോൺ ഹൊർഗൻ പറഞ്ഞു. അത്യുഷ്ണം മൂലം നിരവധി മരണങ്ങളാണ് സംഭവിക്കുന്നതെന്നും കൃത്യമായ മരണസംഖ്യ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

തിങ്കളാഴ്ച യുഎസിലെ ഒറിഗോൺ സംസ്ഥാനത്തെ പോർട്‌ലാൻഡിൽ 46.1 ഡിഗ്രി സെൽഷസും വാഷിംഗ്ടണിലെ സീറ്റിൽ 42.2 ഡിഗ്രി സെൽഷസുമാണു താപനില രേഖപ്പെടുത്തിയത്. വാഷിംഗ്ടണിലും ഒറിഗോണിലും അത്യുഷ്ണത്തെത്തുടർന്ന് നിരവധിപ്പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ബുധനാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 20 കൊല്ലത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണ് മേഖല കടന്നുപോകുന്നത്. കാലിഫോര്‍ണിയ, നെവാദ, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങളില്‍ കാട്ടുതീയും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. വാഷിംഗ്ടണ്‍, ഓറിഗോണ്‍ സംസ്ഥാനങ്ങളില്‍ ചൂടുമൂലം വിണ്ടുപൊട്ടി റോഡുകള്‍ തകരുന്നതിനാല്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് അധികാരികള്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: ബ്രിട്ടീഷ്weatherഉഷ്ണതരംഗംheatബ്രിട്ടീഷ് കൊളംബിയബിസി കൊറോണേഴ്‌സ് സര്‍വ്വീസ്കാലാവസ്ഥാ വ്യതിയാനംCanada
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കാനഡയിൽനിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 35 ശതമാനം പകരം തീരുവ പ്രഖ്യാപിച്ച് യുഎസ്

World

കാനഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് വിദ്യാര്‍ഥി മരിച്ചു 

World

കാനഡയിൽ വൻതോതിലുള്ള തൊഴിലില്ലായ്മ, നീണ്ട ക്യൂകൾ, ചെറിയ തസ്തികകൾക്ക് പോലും പോരാട്ടം; പെൺകുട്ടിയെടുത്ത വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

US

കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്ക

World

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies