Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്നാഥ് ബെഹ്റ നാളെ വിരമിക്കും; ഇപ്പോള്‍ മാത്രം വെളിപ്പെടുത്തലുകള്‍ നടത്താന്‍ കാരണം ഇതൊക്കെയാണ്‌

കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്ത് വികാരമാണ്? എന്തെ അഞ്ചു വര്‍ഷം അതു മൂടിവച്ചു? അദ്ദേഹത്തെ ആരെങ്കിലും ഭയപ്പെടുത്തിയിരുന്നോ? അതോ അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ? കേരളത്തിന് അതറിയാന്‍ അവകാശവും താല്പര്യമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 29, 2021, 11:16 am IST
in Kerala

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നു ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുകയാണ്. കേരളത്തിലെ രാഷ്‌ട്രീയവും സാമുദായിക, ഭീകര-വര്‍ഗീയ പ്രവര്‍ത്തനങ്ങളും നന്നായി അനുദിനം അറിയാന്‍ കഴിയുന്ന പദവിയാണ് ഡിജിപിയുടേത്. കഴിഞ്ഞ അഞ്ചുവര്‍ഷം ഇത് സംബന്ധിച്ച് നിരവധി സംഭവങ്ങളും സന്ദേശങ്ങളും കേന്ദ്രത്തില്‍ നിന്നുപോലും അറിഞ്ഞിട്ടും പ്രതികരിക്കാന്‍ കൂട്ടാക്കാത്ത ഡിജിപിയാണ് ബെഹ്റ.

കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്ത് വികാരമാണ്? എന്തെ അഞ്ചു വര്‍ഷം അതു മൂടിവച്ചു? അദ്ദേഹത്തെ ആരെങ്കിലും ഭയപ്പെടുത്തിയിരുന്നോ? അതോ   അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ? കേരളത്തിന് അതറിയാന്‍ അവകാശവും താല്പര്യമുണ്ട്.

”എന്‍ഐഎയില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആദ്യംതന്നെ ഈ സംഭവം തലയില്‍ കയറി. കിട്ടുന്ന വിവരം അനുസരിച്ച് നോക്കിയാല്‍ കേരളം ഭീകരരുടെ വലിയ റിക്രൂട്ടിംഗ് കേന്ദ്രമാണ്. ഇവിടത്തെ ആള്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഭീകരര്‍ക്ക് വേണ്ടതും അത്തരക്കാരെയാണ്. അവരുടെ ഏറ്റവും  വലിയ ലക്ഷ്യവും അതാണ്. അവരെ ഏത് രീതിയിലും അവര്‍ സ്വാധീനിച്ച്, വര്‍ഗീയവല്‍ക്കരിച്ച് കൊണ്ടുപോകും. അതിന് അവര്‍ക്ക് പലമാര്‍ഗങ്ങളുണ്ട്. അത് തുറന്ന് പറയാനാകില്ല. അത്തരക്കാര്‍ കുറേ ആള്‍ക്കാരെ ഇവിടുന്ന് അവര്‍ കൊണ്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതും ഗൗരവകരമാണ്.”, ബെഹ്റ പറഞ്ഞതിങ്ങനെയാണ്.

”തീവ്രവാദികളുടെ സ്ലീപിംഗ് സെല്‍ ഇല്ലെന്ന് പറയാനാകില്ല. സ്ലീപിംഗ് സെല്‍ എന്നാല്‍ അവര്‍ നിശ്ചലമായി ഇരിക്കുന്നവരാണ്. അവരുടെ മുകളിലുള്ളവരുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഇവിടെ ഉണ്ട്. അവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടിയുറച്ച തീവ്രവാദികളെ ഇല്ലായ്‌മ ചെയ്യുക തന്നെ വേണം.”

എന്നാല്‍ തീവ്രവാദികളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം കേരളം ശാന്തം, ഭദ്രം എന്ന നിലപാടല്ലേ ഡിജിപി സ്വീകരിച്ചത്. തന്റെ മുന്‍ഗാമികളിലൊരാളെ പോലെ ഭരണമേലാളന്മാരുടെ ഉപദേശക സ്ഥാനം വാഗ്ദാനം കിട്ടിയിരുന്നോ? പ്രതീക്ഷിച്ചിരുന്നോ? ഇല്ലെങ്കില്‍ കടുത്ത മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായി മുഖ്യമന്ത്രിക്ക് രഹസ്യ കൂടിയാലോചനയ്‌ക്ക് സൗകര്യവും അവസരവും സൃഷ്ടിക്കേണ്ടിയിരുന്നോ? ഔദ്യോഗിക വാഹനം പോലും ഒരു രാത്രി ഡിജിപി വിട്ടുകൊടുത്തു എന്ന ആരോപണം രഹസ്യ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാണ്. ലഭിക്കുമെന്ന് പ്രതീക്ഷിച്ചതെല്ലാം ഒരുപാട് അകലെയായെന്ന് തോന്നിപ്പോയോ?   ഏതായാലും മുഖ്യമന്ത്രി ഇന്നത്തെ നിലക്ക് ഈ ആരോപണം സ്ഥിരീകരിക്കാന്‍ സാധ്യത നന്നേ കുറവാണ്. ഒരു ദിവസം കൂടി മാത്രം പദവിയിലിരിക്കുന്ന ലോക്നാഥ് ബെഹ്റ ഈ വക കാര്യങ്ങള്‍ തുറന്നു  പറയണമെന്ന് കേരളം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.

Tags: keralaterrorismകേരള സര്‍ക്കാര്‍ലോക്നാഥ് ബെഹറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.