Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിദ്യാര്‍ത്ഥികള്‍; കേരള സര്‍വകലാശാലയില്‍ 1,042 അപേക്ഷകള്‍; രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നും വിവിധ കോഴ്സുകളിലേക്കും പിഎച്ചഡിയ്‌ക്കുമായാണ് അപേക്ഷകള്‍ വന്നിരിക്കുന്നത്. ഇങ്ങനെ 1,042 അപേക്ഷകളാണ് യൂണിവേഴ്‌സിറ്റിയില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. പിഎച്ച്ഡിയ്‌ക്കും അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 07:53 pm IST
in Kerala

തിരുവനന്തപുരം: മതതീവ്രവാദം ശക്തമായ രാജ്യങ്ങളില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ പഠിക്കാനായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി അപേക്ഷിച്ചതില്‍ അന്വേഷണം ആരംഭിച്ചു. ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നടക്കം  1,042 അപേക്ഷകളാണ് കേരള യൂണിവേഴ്‌സിറ്റിയില്‍ ഇതുവരെ എത്തിയത്. ഈ വിവരം പുറത്തായതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. പഠനത്തിനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടക്കം ശേഖരിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നും  വിവിധ കോഴ്സുകളിലേക്കും പിഎച്ചഡിയ്‌ക്കുമായാണ് അപേക്ഷകള്‍ വന്നിരിക്കുന്നത്. ഇങ്ങനെ 1,042 അപേക്ഷകളാണ് യൂണിവേഴ്‌സിറ്റിയില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. പിഎച്ച്ഡിയ്‌ക്കും അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിരിക്കുന്നത്.  

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറാനില്‍ നിന്നും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കാനായി എത്തിയിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ജന്മഭൂമി ഓണ്‍ലൈനിനോട് വ്യക്തമാക്കി. ഇവര്‍ മുഖേനെയാണോ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ നിന്നുപോലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് എത്തുന്നതെന്ന് പരിശോധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. 

വിദേശത്ത് നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളും പിഎച്ച്ഡിയ്‌ക്ക് വേണ്ടിയുള്ളവരാണ്. ഇവരുടെ അക്കാദമിക മികവും ഇംഗ്ലീഷ് സംസാരിക്കാനുള്ള മികവും അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഇക്കാര്യത്തില്‍ യൂണിവേഴ്സിറ്റി തീരുമാനം എടുക്കുക. യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ നല്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും തങ്ങള്‍ ശേഖരിക്കുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

അഫ്ഗാനിസ്ഥാനും ഇറാഖിനും സിറിയയ്‌ക്കും പുറമേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, മാലി, ഇന്തോനേഷ്യ, നേപ്പാള്‍, സിറിയ, പാലസ്ഥീന്‍, ശ്രീലങ്ക, കെനിയ, ഘാന, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പഠനത്തിനായി കേരള യൂണിവേഴ്‌സിറ്റില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.  

Tags: iranതിരുവനന്തപുരംISISമുസ്ലീംവിദേശംUniversityഅന്വേഷണംKerala Universityഅഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.