Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി ശിവസേന; അതിനിടെ ഈ നീക്കത്തെ ദുർബലപ്പെടുത്തി കോണ്‍ഗ്രസിന്റെ ഗൂഗ്ലി

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചശേഷം 2019-ലാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്രയില്‍ സഖ്യത്തിലേര്‍പ്പെട്ടതും സര്‍ക്കാര്‍ രൂപീകരിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 05:00 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര ഭരണസഖ്യത്തില്‍ തര്‍ക്കങ്ങള്‍ മറനീക്കിയ പശ്ചാത്തലത്തില്‍ ഐക്യം നിലനിര്‍ത്താനുള്ള ശിവസേനയുടെ ശ്രമങ്ങള്‍ ദുർബലപ്പെടുത്തി കോണ്‍ഗ്രസിന്റെ ഗൂഗ്ലി. അടുത്തവട്ടം സഖ്യത്തിന് ‘കോണ്‍ഗ്രസ് മുഖ്യമന്ത്രി’യുണ്ടാകുമെന്ന് പാര്‍ട്ടി നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ ഉദ്ദേശിച്ചായിരുന്നു പ്രസ്താവനയെന്ന് ചവാന്‍ ഇന്ന് വ്യക്തമാക്കി. ‘സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രികൊണ്ട് ഞാന്‍ അര്‍ഥമാക്കിയത്’ എന്ന് മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹം വിശദീകരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ നാന പടോളെ വ്യക്തമാക്കിയതോടെ നിലവിലെ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള ഇടപെടല്‍ ആവശ്യമുള്ള ഘട്ടത്തിലാണ് മഹാ വികാസ് അഘാടി(എംവിഎ) സഖ്യം.

 ‘ബിജെപിയെ തടയാനാണ് അഞ്ചുവര്‍ഷത്തേക്ക് എംവിഎ രൂപീകരിച്ചത്. ഇത് സ്ഥിരം സംവിധാനമല്ല’- ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരസ്യമായി പറഞ്ഞതിന് പിന്നാലെ ഞായറാഴ്ച പടോളെ കൂട്ടിച്ചേര്‍ത്തു. സഖ്യം ഒറ്റക്കെട്ടാണെന്നും ‘വിള്ളല്‍ വീഴ്‌ത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല’ എന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കും. അഞ്ചുവര്‍ഷം സര്‍ക്കാരിനെ നയിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അധികാരം നഷ്ടപ്പെട്ടശേഷം വിശ്രമിച്ചിട്ടില്ലാത്തവരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹമുള്ളവരുമായ പുറത്തുള്ളവര്‍  ശ്രമിച്ചേക്കും, പക്ഷെ സര്‍ക്കാര്‍ തുടരും. കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനയ്‌ക്കും ഇടയില്‍ വിടവുണ്ടാക്കാന്‍ ശ്രമിച്ചേക്കാം. പക്ഷെ അത് നടക്കില്ല’-റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചശേഷം 2019-ലാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്രയില്‍ സഖ്യത്തിലേര്‍പ്പെട്ടതും സര്‍ക്കാര്‍ രൂപീകരിച്ചതും. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘രാഷ്‌ട്രീയത്തില്‍ ഒറ്റയ്‌ക്ക് പോകുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ നമ്മളെ ചെരിപ്പുകൊണ്ട് അടിക്കും’- ശിവസേന സ്ഥാപക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്ത് താക്കറെ പറഞ്ഞു. കോണ്‍ഗ്രസിന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും പടോളെയുടെ പ്രസ്താവന പരാമര്‍ശിച്ചായിരുന്നു പ്രതികരണം.  

Tags: congressNcpശിവസേനമഹാവികാസ് അഘാധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.