Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനഭൂമിയോ പട്ടയ ഭൂമിയോ; അന്വേഷണ സംഘത്തിന് ഉത്തരം കിട്ടാത്ത കടമ്പകളേറെ

മിക്ക പട്ടയ ഭൂമികളോടും ചേര്‍ന്ന് വനം കൈയേറ്റം നടന്നിട്ടുണ്ട്. മരം മുറിച്ചിട്ടുമുണ്ട്. പക്ഷേ തെളിവുകളും രേഖകളും ശേഖരിച്ച് കേസെടുക്കണമെങ്കില്‍ മാപ്പ് പരിശോധിച്ച് പട്ടയഭൂമിയും വനഭൂമിയും ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കണം.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jun 19, 2021, 09:51 am IST
in Kerala

തൃശൂര്‍: മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നോ വനഭൂമിയില്‍ നിന്നോ. അന്വേഷണ സംഘത്തിന് ഇതറിയണമെങ്കില്‍ വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയും സ്‌കെച്ചും പഌനും പരിശോധിക്കണം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കാകട്ടെ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര അറിവുമില്ല.  

മിക്ക പട്ടയ ഭൂമികളോടും ചേര്‍ന്ന് വനം കൈയേറ്റം നടന്നിട്ടുണ്ട്. മരം മുറിച്ചിട്ടുമുണ്ട്. പക്ഷേ തെളിവുകളും രേഖകളും ശേഖരിച്ച് കേസെടുക്കണമെങ്കില്‍ മാപ്പ് പരിശോധിച്ച് പട്ടയഭൂമിയും വനഭൂമിയും ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കണം.  

അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത് വിശ്വാസത്തിലെടുക്കണം. പല കേസുകളിലും റവന്യൂ ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലിലാണ്. അന്വേഷണത്തിന് അവരുടെ അടുത്ത് തന്നെ സഹായം തേടേണ്ട അവസ്ഥയിലാണ് ക്രൈംബ്രാഞ്ച്. ഇതാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റവന്യൂ വകുപ്പിലെ മിക്ക ഉദ്യോഗസ്ഥരും സഹകരിക്കാന്‍ തയ്യാറാകുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ട്.  

തൃശൂര്‍ ജില്ലയില്‍ എളനാട് വില്ലേജിലാണ് ഏറ്റവുമധികം മരങ്ങള്‍ നഷ്ടമായിട്ടുള്ളത്. തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എളനാട് വില്ലേജില്‍ സര്‍വ്വേ രേഖകള്‍ പ്രകാരം പകുതിയോളം വനഭൂമിയാണ്. 1957-62 കാലത്ത് തലപ്പിള്ളി താലൂക്കിലെ ഏതാണ്ട് 900 ചതുരശ്ര കിലോ മീറ്റര്‍ വനഭൂമി റവന്യൂ ഭൂമിയാക്കിയതായാണ് രേഖകള്‍. എളനാട് വില്ലേജിലാണ് ഇതിലേറെയും. ഈ ഭൂമി മുഴുവന്‍ പതിച്ചു നല്കിയിയിട്ടുമുണ്ട്. ഇവിടെ പട്ടയം ലഭിച്ച പലരും അടുത്തുള്ള വനഭൂമിയില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് കൃത്യമായി വേര്‍തിരിച്ചറിയണമെങ്കില്‍ റവന്യൂ രേഖകള്‍ പരിശോധിക്കണം.

പലരും വ്യാജ പട്ടയങ്ങള്‍ വരെ തയാറാക്കിയിട്ടുമുണ്ട്. പട്ടയത്തിലെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണം, നാലതിരുകള്‍ എന്നിവ ശരിയാണോയെന്ന് കണ്ടെത്തണമെങ്കില്‍ സര്‍വ്വേ രേഖകള്‍ പരിശോധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ റവന്യൂ, സര്‍വ്വേ വകുപ്പ് ജീവനക്കാരുടെ സഹകരണം ലഭിക്കുകയെന്ന പ്രായോഗിക ബുദ്ധിമുട്ടാണ് അന്വേഷണ സംഘത്തെ വലയ്‌ക്കുന്നത്.

Tags: landMuttil Forest Looting Caseവനംകൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.