Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരം കൊള്ളയില്‍ ഒന്നാം പ്രതി സിപിഐ: വാതുറക്കാതെ കാനം, കാണാമറയത്ത് ബിനോയി വിശ്വം

വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 08:26 pm IST
in Kerala

തിരുവനന്തപുരം:   രാഷ്‌ട്രീയ വിവാദമുണ്ടാകുന്ന വിഷയങ്ങളിലെല്ലാം ആദ്യമേ അഭിപ്രായം പറയുന്ന നേതാവാണ് കാനം രാജേന്ദ്രന്‍. അതിന്റെ പേരില്‍ കയ്യടിയും വാങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ ആണെന്ന് പറയിപ്പിക്കാനും ചിലപ്പോഴൊക്കെ കാനത്തിന്റെ നിലപാട് കാരണമായി. പിണറായി സര്‍ക്കാറിന്റെ തുടക്കത്തില്‍ സര്‍്കാറിന്റെ തെറ്റു ചൂണ്ടിക്കാണിക്കുന്ന തിരുത്തല്‍ ശക്തിയായും കാനം ഉയര്‍ന്നു. പക്ഷേ പിന്നീട് അദൃശ്യമായ ഏതോ കാരണത്താല്‍ സിപിഎം വല്ല്യേട്ടനു മുന്നില്‍ പത്തി മടക്കി വിധേയ വനേയനായി. എങ്കിലും വിവാദങ്ങള്‍ ഉയരുമ്പോള്‍ സിപിഎമ്മിനെ സുഖിപ്പിച്ചാണെങ്കിലും അഭിപ്രായം ആദ്യമേ പറയുമായിരുന്നു കാനം.

എ്ന്നാല്‍ വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.

സിപിഐയിലെ പ്രഖ്യാപിത മരം സ്‌നേഹിയും പരിസ്ഥിതിയുടെ കാവലാളും മുന്‍ വനം മന്ത്രിയുമായിരുന്ന ബിനോയ് വിശ്വത്തെ കാണാനുമില്ല. പരിസ്ഥിതി മൗലികവാദം എന്ന പിണറായിയുടെ പ്രയോഗം തെറ്റാണെന്ന് പരസ്യമായി പറഞ്ഞയാളാണ് ബിനോയി. പരിസ്ഥിതി വിഞ്ജാന പരിഷ്‌ക്കരണത്തിനെതിരെയും പരസ്യമായി രംഗത്തുവന്നു.  സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവും ആയ  ബിനോയ് വിശ്വം കേരളത്തിലുണ്ടെങ്കിലും  മരം കൊള്ള അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.

മരം വെട്ടു കൊള്ളയില്‍ പിടിക്കപ്പെട്ടതോടെ തന്ത്രം മെനയാന്‍ കാനവും ബിനോയി വിശ്വവും  പാര്‍ട്ടി ആസ്ഥാനത്തേക്കു മുന്‍ മന്ത്രിമാരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. നിലവിലെ റവന്യൂ മന്ത്രിയും പങ്കെടുത്തു.  

വിവിധ പ്രദേശങ്ങളില്‍ നടന്ന 10 സര്‍വകക്ഷി യോഗങ്ങളില്‍ ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയില്‍ മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരിച്ചു ആകെ 10 തരം പട്ടയങ്ങള്‍ ഉള്ളതില്‍ 1964 ലെ ഭൂ പതിവ് ചട്ട പ്രകാരമുള്ള പട്ടയങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ഥലത്തെ മാത്രം മരം മുറിക്കാനാണ് അനുവദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് മന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍  പെട്ടപ്പോള്‍ തന്നെ റദ്ദാക്കുകയും ചെയ്തു.  എന്നാല്‍, ഇതിന്റെ പേരില്‍ മറ്റു പട്ടയ ഭൂമിയിലും കയറി മരം വെട്ടിയെന്നും അങ്ങനെ വെട്ടിയ തടിക്ക് വനം വകുപ്പ് പാസ് നിഷേധിച്ചെന്നുമായിരുന്നു മുന്‍ വനംമന്ത്രി കെ.രാജു പറഞ്ഞത്.

ഉത്തരവ് പുതുക്കി ഇറക്കാന്‍ റവന്യു മന്ത്രി കെ. രാജനു പാര്‍ട്ടി അനുമതി നല്‍കിയിരിക്കുകയാണ്.

Tags: cpiകാനം രാജേന്ദ്രന്‍ബിനോയ് വിശ്വം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

Kerala

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

പുതിയ വാര്‍ത്തകള്‍

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.