Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പാദ്യ പദ്ധതിയുടെ മറവില്‍ സിപിഎം മഹിളാ നേതാവ് അരക്കോടിയോളം തട്ടി; കൃത്രിമ രേഖയുണ്ടാക്കിയും വെട്ടിപ്പ്; ഉന്നത നേതാക്കളും സംശയ നിഴലില്‍

മാസംതോറും വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പണം കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുന്നുണ്ടെങ്കിലും വടകര ഹെഡ് പോസ്റ്റ് ഓഫീസില്‍ അടയ്‌ക്കാറില്ല. നിക്ഷേപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തു വരുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 13, 2021, 04:47 pm IST
inKerala

കോഴിക്കോട്: സിപിഎം മഹിളാ നേതാവിന്റെ അരക്കോടി രൂപ തട്ടിപ്പില്‍ സിപിഎം നേതാക്കളും സംശയത്തിന്റെ നിഴലില്‍. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ എളമ്പിലാട് സ്വദേശിയും സിപിഎം എളമ്പിലാട് സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി. ശാന്ത അരക്കോടി രൂപയോളം ആളുകളെ പറ്റിച്ച സംഭവത്തിലാണ് സിപിഎം നേതാക്കളും സംശയത്തിന്റെ നിഴലിലായത്.  

സജീവ പാര്‍ട്ടി പ്രവര്‍ത്തകയായ ശാന്ത സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിന് രൂപയോളം മാസ തവണയായി കൈപ്പറ്റുകയും രേഖകളില്‍ ചേര്‍ക്കാതെ കൃത്രിമ രേഖയുണ്ടാക്കി അംഗങ്ങളായവരെ കബളിപ്പിക്കുകയായിരുന്നു.  അഞ്ചു വര്‍ഷത്തേക്ക് പതിനായിരം മുതല്‍ മൂന്നു ലക്ഷം വരെയുള്ള നിക്ഷേപ പദ്ധതികളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. മാസംതോറും വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പണം കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുന്നുണ്ടെങ്കിലും വടകര ഹെഡ് പോസ്റ്റ് ഓഫീസില്‍ അടയ്‌ക്കാറില്ല. നിക്ഷേപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തു വരുന്നത്. 

മൂന്നു ലക്ഷം രൂപ നിക്ഷേപിച്ച കുറുന്തോടി സ്വദേശിയായ വീട്ടമ്മയുടെ പതിനായിരം രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. യഥാര്‍ത്ഥ പേര് വെട്ടി മാറ്റി വ്യാജ പാസ്ബുക്ക് നല്‍കി മറ്റൊരാളുടെ മൂന്നു ലക്ഷം രൂപയും തട്ടിപ്പിന്റെ ഭാഗമായി നഷ്ടമായിട്ടുണ്ട്. 2015ല്‍ അഞ്ചു വര്‍ഷത്തേക്ക് തുടങ്ങിയ നിക്ഷേപത്തിന് 2020 സെപ്റ്റംബറില്‍ കാലാവധി അവസാനിച്ചുവെങ്കിലും പണം തിരിച്ചു നല്‍കിയില്ല. ഇതു സംബന്ധിച്ച് കൊവിഡിന്റെയും ലോക്ഡൗണിന്റെയും പേരു പറഞ്ഞ് ഏജന്റായ യുവതി അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുകയായിരുന്നു.  

എട്ടു ലക്ഷത്തോളം രൂപ ബാധ്യത വന്നപ്പോള്‍ സിപിഎം നേതാക്കള്‍ ശാന്തയെ സംരക്ഷിക്കാന്‍ എത്തിയിരുന്നു. ബാധ്യതകള്‍ അരക്കോടിയുടെ അടുത്ത് എത്തിയതോടെ പാര്‍ട്ടി കൈയൊഴിഞ്ഞു. ദിവസവും പരാതിക്കാര്‍ എത്തുന്നതോടെ സിപിഎം പ്രവര്‍ത്തകരായ ആളുകളുടെ സഹായത്താല്‍ സ്വര്‍ണ്ണാഭരണങ്ങളും കടം വാങ്ങി പണയം വച്ചതായും സൂചനയുണ്ട്. ഉന്നതരായ നേതാക്കളുടെ അറിവോടെയാണ് പണം തട്ടിപ്പു നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. 

സംഭവത്തില്‍ പാര്‍ട്ടി നേതാവായ പി. ശാന്തക്കെതിരെ അച്ചടക്ക നടപടി പോലും സിപിഎം സ്വീകരിക്കാത്തതും സംഭവത്തിലെ ദുരൂഹത ഉയര്‍ത്തുന്നു. മാസങ്ങള്‍ക്കു മുന്‍പു സാമ്പത്തിക തിരിമറികളില്‍ സംശയം തോന്നിയ പ്രദേശത്തെ സിപിഎം ഉന്നത നേതാവ് ഉള്‍പ്പെടെ നിക്ഷേപകരായ പലരും സമ്പാദ്യ പദ്ധതിയില്‍ നിന്നു പണം പിന്‍വലിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബിജെപി ഉള്‍പ്പെടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.    

Tags: keralacpmസാമ്പത്തിക തട്ടിപ്പ്kozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kerala

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

പുതിയ വാര്‍ത്തകള്‍

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും.

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.