Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ മുസ്‍ലീം തടങ്കല്‍ പാളയങ്ങളെ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം, ചൈന തടവിലാക്കിയത് പത്തു ലക്ഷം പേരെ

ഉയ്ഗുര്‍, കസാഖികള്‍, മറ്റ് മുസ്‍ലീം ന്യൂനപക്ഷങ്ങളെ എവിടെയൊക്കെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തലായിരുന്നു ഓരോ പരമ്പരയും. മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 04:21 pm IST
in World

വാഷിങ്ടണ്‍:  അന്താരാഷ്‌ട്ര റിപ്പോര്‍ട്ടിങ് വിഭാഗത്തിൽ ഇന്ത്യന്‍ വംശജ മേഘാ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം. മുസ്‍ലീം വംശജർക്ക്  വേണ്ടി ചൈനീസ് ഭരണകൂടം ഒരുക്കിയ തടങ്കല്‍ പാളയങ്ങളുടെ വിശദാശാംശങ്ങൾ  പുറത്തുകൊണ്ടുവന്ന ‘ഷിന്‍ജിയാങ് പരമ്പര’യ്‌ക്കാൻ ഈ അംഗീകാരം. ബസ്ഫീഡ്  ന്യൂസിലാണ് മേഘ ജോലി ചെയ്യുന്നത്.

ഉയ്ഗുര്‍, കസാഖികള്‍, മറ്റ് മുസ്‍ലീം  ന്യൂനപക്ഷങ്ങളെ എവിടെയൊക്കെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തലായിരുന്നു ഓരോ പരമ്പരയും. മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍. 21 വിഭാഗങ്ങളിലായി വര്‍ഷംതോറും നല്‍കിവരുന്നതാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം. ഓരോ പുരസ്‌കാര വിജയിക്കും 15,000 ഡോളര്‍ സമ്മാനമായി നല്‍കും. പൊതുസേവന വിഭാഗത്തില്‍ ഒരാള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കുകയും ചെയ്യും.  

ഷിന്‍ജിയാങ്ങില്‍ 2017 മുതല്‍ മുസ്‌ലിം വംശജരെ പാര്‍പ്പിക്കാനായി കൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ ഉയര്‍ന്നുവന്നതിനെപ്പറ്റിയും തടവുകാരെപ്പറ്റിയുമാണ് മേഘ റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് തടവിലായിരുന്ന ഇരുപത്തഞ്ചോളം പേരെ നേരില്‍ കാണുകയും അവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തു.

ഇക്കാര്യം മേഘ പുറത്തുകൊണ്ടുവരുമ്പോള്‍ അങ്ങനെയൊന്ന് ഇല്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം. തുടര്‍ന്ന് മേഘയെ വിലക്കാന്‍ ചൈന ശ്രമം നടത്തി. വിസ റദ്ദാക്കുകയും ചൈനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന്  ആലിസണ്‍ കില്ലിങ്, ക്രിസ്റ്റോ ബുഷെക്ക് എന്നിവരുടെ സഹായത്തോടെ നിരവധി രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. കെട്ടിടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ വിദഗ്ധയാണ് ആലിസണ്‍ കില്ലിങ്. ഡാറ്റ ജേണലിസ്റ്റുകള്‍ക്ക് ടൂള്‍സുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന പ്രോഗ്രാമറാണ് ക്രിസ്‌റ്റോ.

ഷിന്‍ജിയാങ്ങിലെ ആയിരക്കണക്കിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇവര്‍ അവലോകനം ചെയ്യുകയും എവിടെയൊക്കെ തടങ്കല്‍ പാളയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ സ്വഭാവം എന്താണെന്നും പുറത്തുകൊണ്ടുവരികയും ചെയ്തു. 260 ല്‍ കൂടുതല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഷിന്‍ജിയാങ്ങിലുണ്ടെന്നാണ് ഒടുവില്‍ മൂവരും ചേര്‍ന്ന് കണ്ടെത്തിയത്. ഇതില്‍ ചില കേന്ദ്രങ്ങള്‍ പതിനായിരത്തില്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ മാത്രം വലുപ്പമുള്ളതാണ്. പത്തു ലക്ഷം പേരെയെങ്കിലും ഇത്തരത്തില്‍ തടവിലാക്കിയിട്ടുണ്ടെന്നാണ് മേഘയുടെ കണ്ടെത്തല്‍.

Tags: chinaമുസ്ലീംPulitzer PrizeMegha rajagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

പുതിയ വാര്‍ത്തകള്‍

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.