Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്‍സൂണ്‍ പടിവാതിക്കലെത്തി നില്‍ക്കെ പെട്ടിമുടി ഇപ്പോഴും പരിധിക്ക് പുറത്ത്

ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. ഇതിന് ശേഷം ഇവിടെ ജനവാസം കുറഞ്ഞെങ്കിലും തോട്ടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരായ നിരവധി പേര്‍ ഇവിടെയും പരിസരത്തുമായി താമസിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 2, 2021, 01:10 pm IST
inKerala

ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പടിവാതിക്കലെത്തി നില്‍ക്കെ രാജ്യത്തെ തന്നെ നടുക്കിയ ദുരന്തമുണ്ടായ പെട്ടിമുടി ഇപ്പോഴും ഫോണ്‍ പരിധിക്ക് പുറത്ത്. 2020 ആഗസ്റ്റ് ആറിന് അര്‍ദ്ധരാത്രിയിലാണ് ഉരുള്‍പൊട്ടല്‍ വലിയ ദുരന്തം വിതച്ചത്.

ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. ഇതിന് ശേഷം ഇവിടെ ജനവാസം കുറഞ്ഞെങ്കിലും തോട്ടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരായ നിരവധി പേര്‍ ഇവിടെയും പരിസരത്തുമായി താമസിക്കുന്നുണ്ട്.

ഇടക്കിടക്ക് റേഞ്ച് വരുമെങ്കിലും മഴയെത്തിയാല്‍ എല്ലാം പോകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കൂടുതല്‍ സമയവും ഇവരുടെ ജീവിതം. ഇതോടെ പെട്ടിമുടി ദുരന്തം പോലുള്ളവ ആവര്‍ത്തിച്ചാല്‍ എങ്ങനെ പുറംലോകത്തെ അറിയിക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്‌ക്കുന്നു.

അപകട സമയത്ത് രണ്ട് ദിവസമായി മഴ ശക്തമായി തുടര്‍ന്നതിനാല്‍ പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ മൊബൈല്‍ ടവറിന്റെയും പ്രവര്‍ത്തനം നിലച്ചു. രാവിലെ ഏഴ് മണിയോടെ രക്ഷപ്പെട്ടവര്‍ നടന്നെത്തി ഇരവികുളം ദേശീയോദ്യാനത്തിലെ വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ അറിയിച്ചപ്പോഴാണ് വിവരം പുറംലോകത്തെത്തുന്നത്.

ഈ സമയം തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനായി പിടയുന്നത് കണ്ട് നോക്കി നില്‍ക്കേണ്ടി വന്നവരാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടവരില്‍ അധികവും. പിന്നീട് സ്ഥലത്തെ മുഴുവന്‍ താമസക്കാരേയും ഇവിടെ നിന്ന് മാറ്റി. കുറച്ച് പേര്‍ക്ക് വീടും പണിത് നല്‍കി. സമീപത്തെ രാജമല എസ്റ്റേറ്റിലേക്ക് എത്തിയവരും നിരവധിയാണ്. എന്നാല്‍ ഇവിടേയും പരിസര പ്രദേശങ്ങളിലൊന്നും തന്നെ ‘റേഞ്ച്’ ഏറെക്കാലമായി പരിധിക്ക് പുറത്താണ്. സമീപത്ത് തരക്കേടില്ലാതെ ഇന്റര്‍നെറ്റും കോളും വിളിക്കാനാകുക മൂന്നാര്‍ ടൗണില്‍ മാത്രമാണ്.

ഓണ്‍ലൈന്‍ പഠനത്തിനായി രാജമല എസ്റ്റേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആറ് കിലോമീറ്റര്‍ നടന്നെത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ മാസം അഞ്ചിനകം കണ്ണന്‍ദേവന്‍ കമ്പനി ടവര്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമ പ്രകാരം നടപടി എടുക്കാനാണ് ജില്ലാ കളക്ടറുടെ തീരുമാനം. നേരത്തെ ജിയോയുടെ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. രാജമലയില്‍ മാത്രം 50 വിദ്യാര്‍ത്ഥികളാണുള്ളത്.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.