Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്‍സൂണ്‍ പടിവാതിക്കലെത്തി നില്‍ക്കെ പെട്ടിമുടി ഇപ്പോഴും പരിധിക്ക് പുറത്ത്

ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. ഇതിന് ശേഷം ഇവിടെ ജനവാസം കുറഞ്ഞെങ്കിലും തോട്ടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരായ നിരവധി പേര്‍ ഇവിടെയും പരിസരത്തുമായി താമസിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 2, 2021, 01:10 pm IST
in Kerala

ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പടിവാതിക്കലെത്തി നില്‍ക്കെ രാജ്യത്തെ തന്നെ നടുക്കിയ ദുരന്തമുണ്ടായ പെട്ടിമുടി ഇപ്പോഴും ഫോണ്‍ പരിധിക്ക് പുറത്ത്. 2020 ആഗസ്റ്റ് ആറിന് അര്‍ദ്ധരാത്രിയിലാണ് ഉരുള്‍പൊട്ടല്‍ വലിയ ദുരന്തം വിതച്ചത്.

ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. ഇതിന് ശേഷം ഇവിടെ ജനവാസം കുറഞ്ഞെങ്കിലും തോട്ടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരായ നിരവധി പേര്‍ ഇവിടെയും പരിസരത്തുമായി താമസിക്കുന്നുണ്ട്.

ഇടക്കിടക്ക് റേഞ്ച് വരുമെങ്കിലും മഴയെത്തിയാല്‍ എല്ലാം പോകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കൂടുതല്‍ സമയവും ഇവരുടെ ജീവിതം. ഇതോടെ പെട്ടിമുടി ദുരന്തം പോലുള്ളവ ആവര്‍ത്തിച്ചാല്‍ എങ്ങനെ പുറംലോകത്തെ അറിയിക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്‌ക്കുന്നു.

അപകട സമയത്ത് രണ്ട് ദിവസമായി മഴ ശക്തമായി തുടര്‍ന്നതിനാല്‍ പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ മൊബൈല്‍ ടവറിന്റെയും പ്രവര്‍ത്തനം നിലച്ചു. രാവിലെ ഏഴ് മണിയോടെ രക്ഷപ്പെട്ടവര്‍ നടന്നെത്തി ഇരവികുളം ദേശീയോദ്യാനത്തിലെ വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ അറിയിച്ചപ്പോഴാണ് വിവരം പുറംലോകത്തെത്തുന്നത്.

ഈ സമയം തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനായി പിടയുന്നത് കണ്ട് നോക്കി നില്‍ക്കേണ്ടി വന്നവരാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടവരില്‍ അധികവും. പിന്നീട് സ്ഥലത്തെ മുഴുവന്‍ താമസക്കാരേയും ഇവിടെ നിന്ന് മാറ്റി. കുറച്ച് പേര്‍ക്ക് വീടും പണിത് നല്‍കി. സമീപത്തെ രാജമല എസ്റ്റേറ്റിലേക്ക് എത്തിയവരും നിരവധിയാണ്. എന്നാല്‍ ഇവിടേയും പരിസര പ്രദേശങ്ങളിലൊന്നും തന്നെ ‘റേഞ്ച്’ ഏറെക്കാലമായി പരിധിക്ക് പുറത്താണ്. സമീപത്ത് തരക്കേടില്ലാതെ ഇന്റര്‍നെറ്റും കോളും വിളിക്കാനാകുക മൂന്നാര്‍ ടൗണില്‍ മാത്രമാണ്.

ഓണ്‍ലൈന്‍ പഠനത്തിനായി രാജമല എസ്റ്റേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആറ് കിലോമീറ്റര്‍ നടന്നെത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ മാസം അഞ്ചിനകം കണ്ണന്‍ദേവന്‍ കമ്പനി ടവര്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമ പ്രകാരം നടപടി എടുക്കാനാണ് ജില്ലാ കളക്ടറുടെ തീരുമാനം. നേരത്തെ ജിയോയുടെ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. രാജമലയില്‍ മാത്രം 50 വിദ്യാര്‍ത്ഥികളാണുള്ളത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.