Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്‍സൂണ്‍ പടിവാതിക്കലെത്തി നില്‍ക്കെ പെട്ടിമുടി ഇപ്പോഴും പരിധിക്ക് പുറത്ത്

ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. ഇതിന് ശേഷം ഇവിടെ ജനവാസം കുറഞ്ഞെങ്കിലും തോട്ടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരായ നിരവധി പേര്‍ ഇവിടെയും പരിസരത്തുമായി താമസിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 2, 2021, 01:10 pm IST
inKerala

ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പടിവാതിക്കലെത്തി നില്‍ക്കെ രാജ്യത്തെ തന്നെ നടുക്കിയ ദുരന്തമുണ്ടായ പെട്ടിമുടി ഇപ്പോഴും ഫോണ്‍ പരിധിക്ക് പുറത്ത്. 2020 ആഗസ്റ്റ് ആറിന് അര്‍ദ്ധരാത്രിയിലാണ് ഉരുള്‍പൊട്ടല്‍ വലിയ ദുരന്തം വിതച്ചത്.

ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. ഇതിന് ശേഷം ഇവിടെ ജനവാസം കുറഞ്ഞെങ്കിലും തോട്ടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരായ നിരവധി പേര്‍ ഇവിടെയും പരിസരത്തുമായി താമസിക്കുന്നുണ്ട്.

ഇടക്കിടക്ക് റേഞ്ച് വരുമെങ്കിലും മഴയെത്തിയാല്‍ എല്ലാം പോകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കൂടുതല്‍ സമയവും ഇവരുടെ ജീവിതം. ഇതോടെ പെട്ടിമുടി ദുരന്തം പോലുള്ളവ ആവര്‍ത്തിച്ചാല്‍ എങ്ങനെ പുറംലോകത്തെ അറിയിക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്‌ക്കുന്നു.

അപകട സമയത്ത് രണ്ട് ദിവസമായി മഴ ശക്തമായി തുടര്‍ന്നതിനാല്‍ പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ മൊബൈല്‍ ടവറിന്റെയും പ്രവര്‍ത്തനം നിലച്ചു. രാവിലെ ഏഴ് മണിയോടെ രക്ഷപ്പെട്ടവര്‍ നടന്നെത്തി ഇരവികുളം ദേശീയോദ്യാനത്തിലെ വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ അറിയിച്ചപ്പോഴാണ് വിവരം പുറംലോകത്തെത്തുന്നത്.

ഈ സമയം തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനായി പിടയുന്നത് കണ്ട് നോക്കി നില്‍ക്കേണ്ടി വന്നവരാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടവരില്‍ അധികവും. പിന്നീട് സ്ഥലത്തെ മുഴുവന്‍ താമസക്കാരേയും ഇവിടെ നിന്ന് മാറ്റി. കുറച്ച് പേര്‍ക്ക് വീടും പണിത് നല്‍കി. സമീപത്തെ രാജമല എസ്റ്റേറ്റിലേക്ക് എത്തിയവരും നിരവധിയാണ്. എന്നാല്‍ ഇവിടേയും പരിസര പ്രദേശങ്ങളിലൊന്നും തന്നെ ‘റേഞ്ച്’ ഏറെക്കാലമായി പരിധിക്ക് പുറത്താണ്. സമീപത്ത് തരക്കേടില്ലാതെ ഇന്റര്‍നെറ്റും കോളും വിളിക്കാനാകുക മൂന്നാര്‍ ടൗണില്‍ മാത്രമാണ്.

ഓണ്‍ലൈന്‍ പഠനത്തിനായി രാജമല എസ്റ്റേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആറ് കിലോമീറ്റര്‍ നടന്നെത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ മാസം അഞ്ചിനകം കണ്ണന്‍ദേവന്‍ കമ്പനി ടവര്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമ പ്രകാരം നടപടി എടുക്കാനാണ് ജില്ലാ കളക്ടറുടെ തീരുമാനം. നേരത്തെ ജിയോയുടെ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. രാജമലയില്‍ മാത്രം 50 വിദ്യാര്‍ത്ഥികളാണുള്ളത്.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.