Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്യാനുള്ള മമതയുടെ ശ്രമം നാണക്കേടെന്ന് സുവേന്ദു; മമത വന്നത് അട്ടിമറിയ്‌ക്കെന്ന് രവിശങ്കര്‍

പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്യാനുള്ള മമതയുടെ ശ്രമം നാണക്കേടാണെന്നും പ്രധാനമന്ത്രിയുടെ യോഗം അവര്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയായിരുന്നുവെന്നും ബിജെപി നേതാവും മമതയെ നിയമസഭാതെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ച സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി. ഭരണനിര്‍വ്വഹണത്തില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നത് ഒരിയ്‌ക്കല്‍ കൂടി അവര്‍ തുറന്നുകാണിച്ചുവെന്നും സുവേന്ദു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 07:39 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്യാനുള്ള മമതയുടെ ശ്രമം നാണക്കേടാണെന്നും പ്രധാനമന്ത്രിയുടെ യോഗം അവര്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയായിരുന്നുവെന്നും ബിജെപി നേതാവും മമതയെ നിയമസഭാതെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ച സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി. ഭരണനിര്‍വ്വഹണത്തില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നത് ഒരിയ്‌ക്കല്‍ കൂടി അവര്‍ തുറന്നുകാണിച്ചുവെന്നും സുവേന്ദു പറഞ്ഞു.

വ്യാഴാഴ്ച മുഖ്യമന്ത്രിമാരും ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന് നടത്തിയ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്ത തനിക്ക് അഭിപ്രായം പറയാന്‍ പ്രധാനമന്ത്രി അവസരം നല്‍കിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ആരോപണമുയര്‍ത്തിയിരുന്നു. ‘കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായും ഒട്ടേറെ യോഗങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ മമത ഒറ്റ യോഗത്തില്‍ പോലും പങ്കെടുത്തിരുന്നില്ല,’ സുവേന്ദു കുറ്റപ്പെടുത്തി. 

ഭരണനിര്‍വ്വഹണത്തില്‍ താല്‍പര്യമില്ലെന്ന് ഈ സംഭവത്തിലൂടെ മമത ഒരിയ്‌ക്കല്‍ കൂടി തെളിയിച്ചു. പ്രധാനമന്ത്രിയും ജില്ലാ കളക്ടര്‍മാരും തമ്മില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സുവേന്ദു ആരോപിച്ചു.

സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിലാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്. എന്നാല്‍ മമതയ്‌ക്ക് ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തിലുള്ള ഫെഡറലിസത്തില്‍ മാത്രമേ വിശ്വാസമുള്ളൂ- സുവേന്ദു പറഞ്ഞു.

മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ യോഗം അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് ആരോപിച്ചു. ‘മമത യോഗത്തില്‍ തീരെ മര്യാദയില്ലാതെ പെരുമാറി. ജില്ലാകളക്ടര്‍മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്‌ക്കുന്നത് എന്നാണ് കേള്‍ക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിച്ചത്. അതില്‍ തെറ്റുണ്ടോ?’ രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

Tags: യോഗംbjpPrime Ministerമമതാ ബാനര്‍ജിസുവേന്ദു അധികാരിരവിശങ്കര്‍ പ്രസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.