Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂരിലും കൊള്ള : അഡ്മിറ്റ് ചെയ്യണമെങ്കില്‍ 50,000 രൂപ

കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യണമെങ്കില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ അഡ്വാന്‍സ് പെയ്‌മെന്റ് നടത്തണം. 50,000 രൂപ മുന്‍കൂര്‍ ആയി കെട്ടിവെച്ചാലേ അടിയന്തര ചികിത്സക്ക് രോഗിയെ വാര്‍ഡില്‍ പ്രവേശിപ്പിക്കൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 08:45 am IST
inThrissur

തൃശൂര്‍ : കൊവിഡ് പോസിറ്റീവായി ചികിത്സയ്‌ക്കെത്തുന്നവരെ സ്വകാര്യ ആശുപത്രികള്‍ പിഴിയുന്നതായി ആക്ഷേപം. അവസരം മുതലാക്കി നിര്‍ധന രോഗികളില്‍ നിന്നടക്കം വലിയ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നത്.  ജില്ലയിലെ ചില ആശുപത്രികള്‍ കൊള്ള നടത്തുന്നതായാണ്  രോഗികളുടെയും ബന്ധുക്കളുടെയും പരാതി.

കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യണമെങ്കില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ അഡ്വാന്‍സ് പെയ്‌മെന്റ് നടത്തണം.  50,000 രൂപ മുന്‍കൂര്‍ ആയി കെട്ടിവെച്ചാലേ അടിയന്തര ചികിത്സക്ക്  രോഗിയെ വാര്‍ഡില്‍ പ്രവേശിപ്പിക്കൂ.

രോഗം ബാധിച്ച് പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നവരോ ശ്വാസം മുട്ടുന്നവരോ ആണ് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് ഫീസിന്റെ പേരില്‍ വാങ്ങുന്നത് വന്‍ തുകയാണ്. പിപിഇ കിറ്റിന്റെയടക്കം മറവില്‍ വന്‍ കൊള്ളയാണ് നടത്തുന്നത്.250 രൂപമുതല്‍ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില. എന്നാല്‍  പിപിഇ കിറ്റിന് പല നിരക്കാണ് ആശുപത്രികളില്‍ ഈടാക്കുന്നത്.  

 ചില ആശുപത്രികളില്‍ ഒരു ദിവസത്തേക്ക് 12,000 രൂപ വരെ വാങ്ങിയിട്ടുണ്ട്. മറ്റിടങ്ങളില്‍ മൂന്ന് ദിവസത്തേക്ക് 45,000 രൂപ വാങ്ങിയെന്നാണ്  പരാതി. ഒരു ആശുപത്രിയില്‍ 2 ദിവസത്തേക്ക് പിപിഇ കിറ്റിനു 16,000 രൂപയും ഓക്‌സിജന് 40,000 രൂപയുമാണ് വാങ്ങിയത്.

മരുന്ന്, ലാബ്, എക്‌സ്‌റേ, പരിശോധന എന്നിവക്ക് വേറെ  ഫീസ്  നല്‍കണം. ഇതടക്കമുള്ളവയ്‌ക്ക് കൃത്യമായ ഫീസ് കാണിക്കേണ്ടിവരുമ്പോഴും, പിപിഇ കിറ്റ് എത്രതവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിനാല്‍ ഒരു രോഗിയില്‍ നിന്ന് ഒരു  ദിവസത്തെ പിപിഇ കിറ്റ് ഫീസായി 10,000ലധികം രൂപയാണ്  ഇപ്പോള്‍ വാങ്ങുന്നത്.  

വ്യാപകമായി പരാതിയുള്ളപ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഫീസ് നിരക്ക് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ മറച്ചു വെക്കുകയാണെന്ന് ആക്ഷേപമുണ്ട്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഇതിനാല്‍ ചികിത്സ ലഭിക്കാതെ സാധാരണക്കാരാണ് ദുരിതത്തിലായത്.  

കഴുത്തറപ്പന്‍ ഫീസ് വാങ്ങുന്നതിനാല്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്.കൊള്ള ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കില്ലെന്ന് സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടും പല ആശുപത്രികളും അവസരം പരമാവധി മുതലെടുക്കുകയാണ്.  

അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്  ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.കോവിഡ് ചികിത്സക്ക് കൂടുതല്‍ ഫീസ് ഈടാക്കുന്നില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്. പിപിഇ കിറ്റിന് അമിത ഫീസ് വാങ്ങുന്നില്ല. ഐസിയുവിലും വെന്റിലേറ്ററിലും കിടക്കുന്ന രോഗികള്‍ക്ക് ചുമത്തുന്നത് സ്വഭാവികമായ നിരക്ക് മാത്രമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ചില ആശുപത്രികള്‍ അമിത ഫീസ് വാങ്ങിയത് പുറത്തറിഞ്ഞതോടെ പരാതി ഉണ്ടാകുമെന്ന് അറിഞ്ഞ്  പണം തിരിച്ചുകൊടുത്ത് തടിയൂരിയതായും പറയുന്നു.

Tags: ThrissurTreatmentcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.