Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ കമ്പനിയ്‌ക്ക് തുറമുഖം 99 വര്‍ഷം വാടകയ്‌ക്ക് നല്‍കിയ കരാര്‍ പുനപരിശോധിക്കുമെന്ന് ആസ്‌ത്രേല്യ

ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതലായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഈയിടെയാണ് ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്‍മാറിയത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യം തടയാന്‍ രൂപീകരിച്ച ക്വാഡില്‍ ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാഷ്‌ട്രങ്ങളോടൊപ്പം ആസ്ത്രേല്യയും സഹകരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 10:48 pm IST
in World

സിഡ്‌നി: ചൈനയിലെ ഒരു കമ്പനിയ്‌ക്ക് ഒരു വാണിജ്യ-സൈനിക തുറമുഖം 99 വര്‍ഷത്തേക്ക് വാടകയ്‌ക്ക് നല്‍കിയ  തീരുമാനം ആസ്‌ത്രേല്യ പുനപരിശോധിക്കും. ഈ തുറമുഖത്തിലെ ചൈനീസ് സാന്നിധ്യം വീണ്ടും ആസ്‌ത്രേല്യയും ചൈനയും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുമെന്ന് കരുതിയാണ് പുതിയ തീരുമാനമെന്ന് ആസ്‌ത്രേല്യ വ്യക്തമാക്കി.

ചൈനയിലെ കോടീശ്വരനായ യെ ചെംഗിന്റെ ലാന്‍റ്ബ്രിഡ്ജ് ഗ്രൂപ്പാണ് ഈ തുറമുഖം വാടകയ്‌ക്ക് കൊടുക്കാനുള്ള ലേലത്തില്‍ വിജയിച്ചത്. എന്നാല്‍ ഇത് പിന്നീട് ഡാര്‍വിന്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തുറമുഖത്തിന്റെ ഉടമസ്ഥാവകാശം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുമോ എന്നും ആസ്ത്രേല്യന്‍ അധികൃതര്‍ ഭയക്കുന്നു. ആസ്‌ത്രേല്യയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതേക്കുറിച്ച് പ്രതിരോധ വകുപ്പിനോട് വിശദാംശങ്ങള്‍ ചോദിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.

ചൈനയിലെ സൈന്യവുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ് ലാന്‍റ്ബ്രിഡ്ജ്. 2015ലാണ് ആസ്‌ത്രേല്യയിലെ തുറമുഖം 39 കോടി ഡോളറിന് 99 വര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കാനുള്ള ലേലത്തില്‍ ലാന്‍റ്ബ്രിഡ്ജ് വിജയിച്ചത്. ഈ തുറമുഖം പസഫിക് സമുദ്രത്തിലെ യുഎസ് പ്രവര്‍ത്തനങ്ങളുടെ അടുത്തായത് യുഎസിനെ ചൊടിപ്പിച്ചിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്‍റ് ഒബാമ ഇതിനെതിരെ അന്നത്തെ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബില്ലിനോട് പരാതിപ്പെട്ടിരുന്നു. ദേശീയ സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഇപ്പോഴത്തെ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു.

ആസ്ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതലായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഈയിടെയാണ് ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്‍മാറിയത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യം തടയാന്‍ രൂപീകരിച്ച ക്വാഡില്‍ ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാഷ്‌ട്രങ്ങളോടൊപ്പം ആസ്ത്രേല്യയും സഹകരിക്കുന്നുണ്ട്. 

Tags: ഓസ്ട്രേലിയchinareviewസ്‌കോട്ട് മോറിസണ്‍ബെല്‍റ്റ് ആന്‍റ് റോഡ്ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.