Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; സ്വകാര്യ ബസ് സര്‍വ്വീസുകള്‍ വീണ്ടും നഷ്ടത്തില്‍, ദുരിതത്തിലായി ജീവനക്കാരും

സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 12:14 pm IST
in Kottayam
യാത്രക്കാരെ കാത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍

യാത്രക്കാരെ കാത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍

കോട്ടയം: നഷ്ടത്തില്‍ നിന്നും കരകയറി വരാമെന്ന പ്രതീക്ഷയ്‌ക്കിടെ കൊവിഡ് വ്യാ‍പനം  ശക്തമായത് സ്വകാര്യ ബസ്സ് സര്‍വ്വീസുകളെ കാര്യമായി ബാധിച്ചു തുടങ്ങി. പല പ്രദേശങ്ങളും ലോക്ഡൗണും, നിേരാധനാജ്ഞകളും ആയതോടെ മിക്ക ബസ്സുകളിലും യാത്രക്കാരുടെ എണ്ണവും നാമമാത്രമായി. ഇതിന് പുറമേ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നതിനും ജില്ലയില്‍ നിരോധനമുണ്ട്.

ഇതോടെ ബസ്സ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബസ്സ് സര്‍വ്വീസുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ വന്‍ നഷ്ടത്തിലേക്കാണ് ‌സര്‍വ്വീസുകള്‍ കൂപ്പുകുത്തുന്നതെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ദിവസേന ആറു മുതല്‍ എട്ട് തവണ സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകള്‍ രണ്ടും മൂന്നുമായി ചുരുക്കി. ഇതോടെ വരുമാനത്തിലും കുറവ് വന്നുതുടങ്ങി.  

സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്. ഒരു ബസ് ഒരു ദിനം നിരത്തിലിറങ്ങണമെങ്കില്‍ ചുരുങ്ങിയത് 4800 രൂപയോളം ഡീസലിനായി ചെലവഴിക്കണം. കൂടാതെ, സ്റ്റാന്റ് വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകള്‍ തുടങ്ങി 8000 ത്തോളം രൂപ ഉടമസ്ഥര്‍ ചെലവഴിക്കേണ്ടി വരുന്നു. ഇതിന് മുകളില്‍ ലഭിച്ചാല്‍ മാത്രമേ, ഉടമസ്ഥര്‍ക്ക് ബസ് നിരത്തിലിറങ്ങുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളൂ. 

എന്നാല്‍, ഇന്ന് ഇതിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. നിലവിലെ നിയമമനുസരിച്ച് സീറ്റിംഗ് കപ്പാസിറ്റി നോക്കിയാണ് ആളുകളെ കയറ്റുന്നത്. കൊവിഡ് രൂക്ഷമായതോടെ യാത്രക്കാരില്‍ പലരും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍, യാത്രക്കാരും കുറവാണ്. ഇതും ബസുകളുടെ വരുമാനത്തെ നഷ്ടത്തിലാക്കുന്നു. 

ജീവനക്കാരുടെ എണ്ണവും കുറച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഇപ്പോള്‍ പല സ്വകാര്യ ബസുകളിലും ഉള്ളത്. മുന്‍ വര്‍ഷം ബസുകള്‍ ഓടാതിരുന്നതിനാല്‍, മെയിന്റനന്‍സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയവ മൂലം നിരവധി നഷ്ടങ്ങളാണ് ഉണ്ടായത്. കൂടുതല്‍ ബസുകള്‍ ഉള്ളവര്‍  പോലും ഒന്നോ രണ്ടാ ബസുകളാണ് നിരത്തിലിക്കുന്നത്. മറ്റുള്ളവ കട്ടപ്പുറത്തായ സ്ഥിതിയാണ്. നിരത്തിലിറങ്ങുന്നതും സര്‍വ്വീസ് നടത്താതിരിക്കുന്നതും ഒരുപോലെ ദുരിതത്തിലാക്കുന്ന സ്ഥിതിയാണ്. 

സര്‍വ്വീസുകള്‍ മെച്ചപ്പെടുമെന്ന ഏക പ്രതീക്ഷയിലാണ് നഷ്ടം സഹിച്ചും ബസുകള്‍ നിരത്തിലിറക്കുന്നതെന്ന്  ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് വിവിധ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരുടെ കാര്യവും കഷ്ടത്തി ലായിരിക്കുകയാണ്.  

Tags: Private busസേവനംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.