Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലസാഹിത്യകാരി സുമംഗല ഇനി ഒരു ഓര്‍മ്മ

സംസ്‌കാരം ബുധനാഴ്ച രാവിലെ 11മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. സുമംഗല തൂലികാ നാമത്തില്‍ പ്രശസ്തയായ എഴുത്തുകാരിയുടെ യഥാര്‍ത്ഥ നാമം ലീലാ നമ്പൂതിരിപ്പാട്. കുട്ടികളുടെ സാഹിത്യകാരിയായി വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച സുമംഗല ബാലസാഹിത്യത്തില്‍ 50ഓളം രചനകള്‍ നടത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 08:03 pm IST
inKerala

തൃശ്ശൂർ: കുട്ടികളുടെ സാഹിത്യകാരിയായി കഴിഞ്ഞ ആറ് പതിറ്റാണ്ടായി മലയാളി വായനക്കാരുടെ ഭാവനയില്‍സ്സില്‍ ഇടംപിടിച്ച സുമംഗല ഇനി ഓര്‍മ്മ.  

പഞ്ചതന്ത്രം കഥകളുടെ ഭാവനാലോകം മുതല്‍ സ്വന്തം നാട്ടുമുറ്റത്തെ കുട്ടികളുടെ ലോകം വരെ ഒരു വലിയ ഭാവനാപ്രപഞ്ചമാണ് സുമംഗല മലയാളി വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുവെച്ചത്. മകള്‍ക്ക് ചെറുപ്പത്തില്‍ കഥ പറ‍ഞ്ഞുകൊടുത്താണ് ക്രമേണ എഴുത്തുകാരിയായത്. പുരാണങ്ങളിലെ കഥകള്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ ചുറ്റുമുള്ള ജീവിതത്തില്‍ നിന്നും ചെറിയ ചെറിയ കഥകള്‍ ഉണ്ടാക്കി. ഒരു പൂച്ചയുടെ കഥ മകള്‍ക്ക് പറഞ്ഞു കൊടുത്തതില്‍ നിന്നായിരുന്നു തുടക്കം. പൂച്ചയുടെ ഒരു ദിവസം.. ക്രമേണ മിസ്റ്ററികള്‍ കൂട്ടിക്കലര്‍ത്തി ചുറ്റുപാടുമുള്ള ജീവികളുടെയും കുട്ടികളുടെയും ജീവിതലോകത്തിന്റെ മായാപ്രപഞ്ചം സൃഷ്ടിച്ചു.  

മരിയ്‌ക്കുമ്പോള്‍  86 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മകന്‍ അഷ്ടമൂര്‍ത്തിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ശാരീരിക വിഷമതകളെ തുടർന്ന് സുമംഗല ഏറെ നാളായി ചികിത്സയിലായിരുന്നു. 

സംസ്‌കാരം ബുധനാഴ്ച രാവിലെ 11മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.  സുമംഗല തൂലികാ നാമത്തില്‍ പ്രശസ്തയായ എഴുത്തുകാരിയുടെ യഥാര്‍ത്ഥ നാമം ലീലാ നമ്പൂതിരിപ്പാട്.  

കുട്ടികളുടെ സാഹിത്യകാരിയായി വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച സുമംഗല ബാലസാഹിത്യത്തില്‍ 50ഓളം രചനകള്‍ നടത്തിയിട്ടുണ്ട്. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടൂകാരും, നെയ്‌പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നുതീരാത്ത വഴികള്‍ എന്നീ സമാഹാരങ്ങളാണ് സുമംഗലയുടെ പ്രശസ്ത ബാലസാഹിത്യരചനകള്‍. കുട്ടികള്‍ക്കുള്ള കഥകളും ലഘുനോവലുകളുമാണിവ. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് സ്മീത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി വിവര്‍ത്തനം ചെയ്തു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് അവാര്‍ഡ്, കേരളസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീ പത്മനാഭസ്വാമി പുരസ്‌ക്കാരം എന്നിവ ലഭിച്ചു.നടന്നു തീരാത്ത വഴികള്‍ എന്ന രചയ്‌ക്ക് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം (ബാലസാഹിത്യം) ലഭിച്ചു.  

1934 മെയ് 16ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്‌ക്കലാണ് ജനനം. ഒറ്റപ്പാലം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1948ല്‍ പത്താം ക്ലാസ്സ് പാസായെങ്കിലും തുടര്‍ന്ന് കോളെജില്‍ പഠിക്കാന്‍ പ്രായമാകാത്തതിനാല്‍ അച്ഛന്‍ ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജില്‍ പോയില്ല.

15ാം വയസ്സില്‍ വിവാഹിതരായി. യുജര്‍വ്വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. വിവാഹശേഷം കലാമണ്ഡലത്തില്‍ ചെറിയ ജോലിയില്‍ പ്രവേശിച്ച സുമംഗല ക്രമേണ അവിടുത്തെ പബ്ലിസിറ്റി ഓഫീസറാണ്. മക്കള്‍: ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍.

Tags: സുമംഗലബാലസാഹിത്യകാരിലീലാ നമ്പൂതിരിപ്പാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

കുഞ്ഞുങ്ങള്‍ നുണഞ്ഞ നെയ്‌പ്പായസവും മിഠായിപ്പൊതിയും

പുതിയ വാര്‍ത്തകള്‍

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.