Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാളിന്റെ കള്ളം പൊളിയുന്നു: മോദിസര്‍ക്കാര്‍ എട്ട് ഓക്‌സിജന്‍ പ്ലാന്‍റിന് ഫണ്ട് നല്‍കി; അരവിന്ദ് കെജ്രിവാള്‍ സ്ഥാപിച്ചത് ഒരു പ്ലാന്‍റ് മാത്രം

ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്‌സില്‍ നിന്നും എട്ട് പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ അരവിന്ദ്കെ ജ്രിവാള്‍ സര്‍ക്കാര്‍ ഡിസംബറിന് ശേഷം ഇതുവരെ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്‍റ് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 08:38 pm IST
inIndia

ന്യൂദല്‍ഹി: മോദിസര്‍ക്കാര്‍ പിഎം കെയേഴ്‌സില്‍ നിന്നും എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം നല്‍കിയിട്ടും അരവിന്ദ് കെജ്രിവാള്‍ ഇതുവരെ സ്ഥാപിച്ചത് ഒരു ഓക്‌സിജന്‍ പ്ലാന്‍റ് മാത്രം. ഇതേക്കുറിച്ചുള്ള രേഖകള്‍ ബോധ്യപ്പെട്ട ഹൈക്കോടതി ഉടന്‍ ബാക്കിയുള്ള ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാരിനോട് നിശിതഭാഷയില്‍ ആവശ്യപ്പെടുകയായിരുന്നു.  

ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്‌സില്‍ നിന്നും എട്ട് പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ ഡിസംബറിന് ശേഷം ഇതുവരെ കെജ്രിവാള്‍ സര്‍ക്കാര്‍ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്‍റ് മാത്രം. 

ഇതോടെ ഓക്‌സിജന്‍ ക്ഷാമം മോദിയുടെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള കെജ്രിവാളിന്റെ രാഷ്‌ട്രീയ തന്ത്രം പൊളിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയോട് താങ്കള്‍ ഏതാനും ഫോണ്‍കോള്‍ ചില സംസ്ഥാനങ്ങളിലേക്ക് വിളിച്ചാല്‍ ദേശീയ തലസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷമാത്തിന്  പരിഹാരമാകും എന്നാണ് അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചത്. അത് തല്‍സമയം ടിവിയില്‍ സംപ്രേഷണം ചെയ്യുക വഴി കെജ്രിവാളിന് കൃത്യമായി ദല്‍ഹിയിലെ ജനങ്ങളെ കബളിപ്പിക്കാനായി.  

എന്നാല്‍ രേഖകള്‍ കള്ളം പറയില്ല. രേഖകള്‍ ബോധ്യമായതോടെ ദല്‍ഹി ഹൈക്കോടതി ഇക്കാര്യം കെജ്രിവാള്‍ സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. എട്ട് പ്ലാന്‍റുകള്‍ക്ക് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും പണം നല്‍കിയിട്ടും എന്തുകൊണ്ട് ഒരു പ്ലാന്‍റ് മാത്രം സ്ഥാപിച്ചു എന്ന ദല്‍ഹി ഹൈക്കോടതിയുടെ ചോദ്യത്തിന് കെജ്രിവാള്‍ സര്‍ക്കാര്‍ നുണ പറഞ്ഞ് തലയൂരാനാണ് ശ്രമിച്ചത്.  

വളരെ ദുര്‍ബലമായ ഒരു നുണയാണ് കെജ്രിവാള്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ പ്രതിനിധി നിപുണ്‍ വിനായകിന് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്. ദല്‍ഹിയിലെ രണ്ട് ആശുപത്രികള്‍- സത്യവാദി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയും വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളെജ് ആന്‍റ് സഫ്ദര്‍ജംഗ് ആശുപത്രിയും ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ ഇതുവരെ സ്ഥലം അനുവദിച്ചില്ല എന്നതായിരുന്നു മറുപടി. എന്നാല്‍ ഈ രണ്ട് ആശുപത്രികളും സ്ഥലം നേരത്തെ നല്‍കിയിരുന്നു എന്നും ഏപ്രില്‍ 30നെങ്കിലും ഓക്‌സിജന്‍ പ്ലാന്‍റുകള്‍  സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നതാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന മറുപടി.

ഇനി കെജ്രിവാളിന്റെ പ്രതിനിധി പറഞ്ഞ ഈ നുണ വിഴുങ്ങിയാല്‍ പോലും മറ്റ് അഞ്ച് ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ എന്തെങ്കിലും ശ്രമം കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയോ?

എന്തായാലും ദല്‍ഹി ഹൈക്കോടതി കെജ്രിവാള്‍ സര്‍ക്കാരിനോട് പറഞ്ഞത് ഉടനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനായിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച രേഖകള്‍ കേസ് കേള്‍ക്കാന്‍ പോകുന്ന അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: narendramodiPrime Ministerനരേന്ദ്രമോദിkejriwalഅരവിന്ദ് കെജ്‌രിവാള്‍PM CARES
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.