Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ രാഷ്‌ട്രീയ എതിരാളിയായ അലക്സി നവാൽനി ഏതുനിമിഷവും മരിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്‌ടർമാർ

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകനും രാഷ്‌ട്രീയ പ്രതിയോഗിയുമായ നവാൽനി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ. റഷ്യയില്‍ ജയിലില്‍ കഴിയുന്ന 44 കാരനായ നവാല്‍നി കഴിഞ്ഞ 18 ദിവസങ്ങളായി മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് ജയിലിൽ നിരാഹാര സമരം നടത്തിവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 10:41 pm IST
inWorld

മോസ്‌കോ:  റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകനും രാഷ്‌ട്രീയ പ്രതിയോഗിയുമായ നവാൽനി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന  ഡോക്‌ടർമാർ. റഷ്യയില്‍ ജയിലില്‍ കഴിയുന്ന 44 കാരനായ നവാല്‍നി കഴിഞ്ഞ 18 ദിവസങ്ങളായി മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് ജയിലിൽ നിരാഹാര സമരം നടത്തിവരികയാണ്.  

കഴിഞ്ഞ ആഗസ്തില്‍ യാത്രയ്‌ക്കിടയില്‍ ജര്‍മ്മനിയില്‍ വെച്ചാണ് ശരീരത്തില്‍ വിഷബാധയേറ്റ  നവാൽനിയെ ചികിത്സയ്‌ക്ക് വിധേയനാക്കിയത്. അഞ്ചുമാസത്തോളം ജര്‍മ്മനിയില്‍ ചികിത്സ നടത്തിയ ശേഷമാണ് അദ്ദേഹം റഷ്യയിലേക്ക് മടങ്ങിയത്. പുടിന്റെ നിര്‍ദേശപ്രകാരം നവാല്‍നിയെ വധിക്കാന്‍ വേണ്ടിയാണ് വിഷബാധ ഏല്‍പിച്ചതെന്ന ആരോപണമുണ്ട്. യൂറോപ്പിലെ പല ലാബുകളും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നും റഷ്യയിലെത്തിയ അദ്ദേഹത്തെ  പഴയകാല കേസുകളുടെ ഭാഗമായി ജനവരി 17നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ടര വര്‍ഷത്തെ ജയില്‍ വാസമാണ് വിധിച്ചിരിക്കുന്നത്. കടുത്ത നടുവേദനയ്‌ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് 18 ദിവസമായി ജയിലിൽ നിരഹാരം തുടരുകയായിരുന്നു. ഇതിനിടെയാണ് വിദഗ്‌ധ ചികിത്സ വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഡോക്‌ടർമാർ രംഗത്ത് എത്തിയത്. 

ഇത് തീര്‍ച്ചയായും ക്രൂരമാണെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ പ്രതികരണം. നവാൽനിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണെന്ന് ഹൃദ്രോഗ വിദഗ്ധനായ യാരോസ്ലാവ് അഷിഖ്‌മിൻ വ്യക്തമാക്കി. തങ്ങളുടെ രോഗി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.  

നിലവിലെ സാഹചര്യം തുടർന്നാൽ നവാൽനിക്ക് വൃക്ക തകരാറും ഹൃദയസംബന്ധമായ പ്രശ്നങ്ങളും എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്ന് നവൽനിയുടെ ഡോക്ടർ അനസ്റ്റേസിയ വാസിൽയേവ ട്വിറ്ററിലൂടെ വ്യക്തമാക്കി.  

കടുത്ത നടുവേദനയ്‌ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് നവാൽനി 18 ദിവസമായി ജയിലിൽ നിരാഹാരത്തിലാണ്. നവാൽനിക്ക് അടിയന്തരമായി ചികിത്സ ആവശ്യമാണെന്നും ഇതിനായി ജയിൽ അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും അനുവാദം നൽകണമെന്നും  നവാൽനിയുടെ ഡോക്‌ടർമാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഈ ആവശ്യത്തോട് പുടിൻ സർക്കാർ പ്രതികരിച്ചിട്ടില്ല.

Tags: doctorറഷ്യVladimir Putinഅലക്സി നവാൽനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.