Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ രാഷ്‌ട്രീയ എതിരാളിയായ അലക്സി നവാൽനി ഏതുനിമിഷവും മരിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്‌ടർമാർ

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകനും രാഷ്‌ട്രീയ പ്രതിയോഗിയുമായ നവാൽനി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ. റഷ്യയില്‍ ജയിലില്‍ കഴിയുന്ന 44 കാരനായ നവാല്‍നി കഴിഞ്ഞ 18 ദിവസങ്ങളായി മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് ജയിലിൽ നിരാഹാര സമരം നടത്തിവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 10:41 pm IST
in World

മോസ്‌കോ:  റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകനും രാഷ്‌ട്രീയ പ്രതിയോഗിയുമായ നവാൽനി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന  ഡോക്‌ടർമാർ. റഷ്യയില്‍ ജയിലില്‍ കഴിയുന്ന 44 കാരനായ നവാല്‍നി കഴിഞ്ഞ 18 ദിവസങ്ങളായി മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് ജയിലിൽ നിരാഹാര സമരം നടത്തിവരികയാണ്.  

കഴിഞ്ഞ ആഗസ്തില്‍ യാത്രയ്‌ക്കിടയില്‍ ജര്‍മ്മനിയില്‍ വെച്ചാണ് ശരീരത്തില്‍ വിഷബാധയേറ്റ  നവാൽനിയെ ചികിത്സയ്‌ക്ക് വിധേയനാക്കിയത്. അഞ്ചുമാസത്തോളം ജര്‍മ്മനിയില്‍ ചികിത്സ നടത്തിയ ശേഷമാണ് അദ്ദേഹം റഷ്യയിലേക്ക് മടങ്ങിയത്. പുടിന്റെ നിര്‍ദേശപ്രകാരം നവാല്‍നിയെ വധിക്കാന്‍ വേണ്ടിയാണ് വിഷബാധ ഏല്‍പിച്ചതെന്ന ആരോപണമുണ്ട്. യൂറോപ്പിലെ പല ലാബുകളും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നും റഷ്യയിലെത്തിയ അദ്ദേഹത്തെ  പഴയകാല കേസുകളുടെ ഭാഗമായി ജനവരി 17നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ടര വര്‍ഷത്തെ ജയില്‍ വാസമാണ് വിധിച്ചിരിക്കുന്നത്. കടുത്ത നടുവേദനയ്‌ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് 18 ദിവസമായി ജയിലിൽ നിരഹാരം തുടരുകയായിരുന്നു. ഇതിനിടെയാണ് വിദഗ്‌ധ ചികിത്സ വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഡോക്‌ടർമാർ രംഗത്ത് എത്തിയത്. 

ഇത് തീര്‍ച്ചയായും ക്രൂരമാണെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ പ്രതികരണം. നവാൽനിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണെന്ന് ഹൃദ്രോഗ വിദഗ്ധനായ യാരോസ്ലാവ് അഷിഖ്‌മിൻ വ്യക്തമാക്കി. തങ്ങളുടെ രോഗി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.  

നിലവിലെ സാഹചര്യം തുടർന്നാൽ നവാൽനിക്ക് വൃക്ക തകരാറും ഹൃദയസംബന്ധമായ പ്രശ്നങ്ങളും എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്ന് നവൽനിയുടെ ഡോക്ടർ അനസ്റ്റേസിയ വാസിൽയേവ ട്വിറ്ററിലൂടെ വ്യക്തമാക്കി.  

കടുത്ത നടുവേദനയ്‌ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് നവാൽനി 18 ദിവസമായി ജയിലിൽ നിരാഹാരത്തിലാണ്. നവാൽനിക്ക് അടിയന്തരമായി ചികിത്സ ആവശ്യമാണെന്നും ഇതിനായി ജയിൽ അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും അനുവാദം നൽകണമെന്നും  നവാൽനിയുടെ ഡോക്‌ടർമാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഈ ആവശ്യത്തോട് പുടിൻ സർക്കാർ പ്രതികരിച്ചിട്ടില്ല.

Tags: അലക്സി നവാൽനിdoctorറഷ്യVladimir Putin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.