Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഴക്കിയ മുദ്രാവാക്യങ്ങള്‍ മമത മറന്നു; ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് മോദി

ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 08:12 am IST
in India

വര്‍ധമാന്‍: ബംഗാളില്‍ അധികാരം നേടാന്‍ പത്തു വര്‍ഷം മുമ്പ് മമത ബാനര്‍ജി പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ അവര്‍ മറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ, മാതൃരാജ്യം, ജനങ്ങള്‍ (മാ മതി മനുഷ്) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത അധികാരത്തില്‍ വന്നത്. പത്തു വര്‍ഷം ഭരിച്ചു. ഇപ്പോള്‍ അതെക്കുറിച്ചൊന്നും പറയുന്നില്ല. തെരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം മോദി മോദി മോദി എന്നു മാത്രമാണ് പറയുന്നത്, വര്‍ധമാനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ എന്തിനാണ് ജനങ്ങളോടെ കയര്‍ക്കുന്നത്? ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്. ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ല. നിങ്ങള്‍ പണം കൊണ്ടും അടുപ്പക്കാരുടെ കരുത്തുകൊണ്ടും ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബംഗാള്‍ ജനത സമ്പൂര്‍ണ പരിവര്‍ത്തനം ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.  

ദീദിയുടെ കോപവും അസ്വസ്ഥതയും കൂടിവരുന്നുണ്ടെന്ന് മോദി പറഞ്ഞു. നാലു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതു കൊണ്ടാവാം അത്. മരുമകന് അധികാരം കൈമാറാനായിരുന്നു മമതയുടെ പദ്ധതി. ബംഗാള്‍ ജനത അത് തിരിച്ചറിഞ്ഞു. മമതയുടെ കൂടെ നില്‍ക്കുന്നവര്‍ ബംഗാളിലെ പിന്നാക്കക്കാരെ പിച്ചക്കാരെന്നാണ് വിളിച്ചത്. ഇത്തരം വാക്കുകളോട് ബാബാ സാഹെബ് അംബേദ്ക്കറിന്റെ ആത്മാവ് പൊറുക്കുമോ? രാജകീയ ബംഗാള്‍ കടുവ എന്നു സ്വയം വിശേഷിപ്പിക്കുന്ന ദീദിയുടെ അനുവാദമില്ലാതെ അടുപ്പക്കാര്‍ പിന്നാക്കക്കാരെ ഇങ്ങനെ അപമാനിക്കുമോ?  രണ്ടു ദിവസം മുമ്പ് ബംഗാളിലേക്ക് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനായ അശ്വിനി കുമാറിനെ അടിച്ചു കൊന്നു. മകന്റെ മൃതദേഹം കണ്ട അശ്വിനിയുടെ അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു. ആ അമ്മ നിങ്ങളുടേയും അമ്മയല്ലേ ദീദി? തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശോഭ മജുംദാര്‍ എന്ന ഞങ്ങളുടെ പ്രവര്‍ത്തക കൊല്ലപ്പെട്ടു. തൃണമൂല്‍ അക്രമികള്‍ ശോഭയെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ഇതൊക്കെ ഞങ്ങള്‍ എങ്ങനെ മറക്കും? മോദി ചോദിച്ചു.

Tags: narendramodimodibjpcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായിക്കുവേണ്ടി തീപ്പന്തമാകാൻ ആളില്ല, സിപിഎം പരിഭ്രാന്തിയിലാണ്

India

ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം : തൃണമൂൽ കോൺഗ്രസ് എംഎൽഎ ദിലീപ് മണ്ഡലിനെ ബംഗാൾ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു

Kerala

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

പുതിയ വാര്‍ത്തകള്‍

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

മതമൗലികവാദികൾക്ക്  വഴങ്ങി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ : ലാഹോറിലെ ഇസ്ലാംപുരിന്റെ പേര് കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്യില്ല

‘ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികൾ വാങ്ങിയതെന്ന് അങ്ങു പറഞ്ഞാൽ പോരേ? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ?’; ശ്രീജിത്ത് പണിക്കർ

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

റെയ്ഡ് വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല, കേന്ദ്ര സേനയുടെ സഹായമാണ് ഇഡി തേടിയത്: രമേശ് ചെന്നിത്തല

കോടതി ഉത്തരവുകൾ ലംഘിച്ചു; ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.