Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഴക്കിയ മുദ്രാവാക്യങ്ങള്‍ മമത മറന്നു; ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് മോദി

ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 08:12 am IST
in India

വര്‍ധമാന്‍: ബംഗാളില്‍ അധികാരം നേടാന്‍ പത്തു വര്‍ഷം മുമ്പ് മമത ബാനര്‍ജി പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ അവര്‍ മറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ, മാതൃരാജ്യം, ജനങ്ങള്‍ (മാ മതി മനുഷ്) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത അധികാരത്തില്‍ വന്നത്. പത്തു വര്‍ഷം ഭരിച്ചു. ഇപ്പോള്‍ അതെക്കുറിച്ചൊന്നും പറയുന്നില്ല. തെരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം മോദി മോദി മോദി എന്നു മാത്രമാണ് പറയുന്നത്, വര്‍ധമാനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ എന്തിനാണ് ജനങ്ങളോടെ കയര്‍ക്കുന്നത്? ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്. ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ല. നിങ്ങള്‍ പണം കൊണ്ടും അടുപ്പക്കാരുടെ കരുത്തുകൊണ്ടും ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബംഗാള്‍ ജനത സമ്പൂര്‍ണ പരിവര്‍ത്തനം ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.  

ദീദിയുടെ കോപവും അസ്വസ്ഥതയും കൂടിവരുന്നുണ്ടെന്ന് മോദി പറഞ്ഞു. നാലു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതു കൊണ്ടാവാം അത്. മരുമകന് അധികാരം കൈമാറാനായിരുന്നു മമതയുടെ പദ്ധതി. ബംഗാള്‍ ജനത അത് തിരിച്ചറിഞ്ഞു. മമതയുടെ കൂടെ നില്‍ക്കുന്നവര്‍ ബംഗാളിലെ പിന്നാക്കക്കാരെ പിച്ചക്കാരെന്നാണ് വിളിച്ചത്. ഇത്തരം വാക്കുകളോട് ബാബാ സാഹെബ് അംബേദ്ക്കറിന്റെ ആത്മാവ് പൊറുക്കുമോ? രാജകീയ ബംഗാള്‍ കടുവ എന്നു സ്വയം വിശേഷിപ്പിക്കുന്ന ദീദിയുടെ അനുവാദമില്ലാതെ അടുപ്പക്കാര്‍ പിന്നാക്കക്കാരെ ഇങ്ങനെ അപമാനിക്കുമോ?  രണ്ടു ദിവസം മുമ്പ് ബംഗാളിലേക്ക് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനായ അശ്വിനി കുമാറിനെ അടിച്ചു കൊന്നു. മകന്റെ മൃതദേഹം കണ്ട അശ്വിനിയുടെ അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു. ആ അമ്മ നിങ്ങളുടേയും അമ്മയല്ലേ ദീദി? തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശോഭ മജുംദാര്‍ എന്ന ഞങ്ങളുടെ പ്രവര്‍ത്തക കൊല്ലപ്പെട്ടു. തൃണമൂല്‍ അക്രമികള്‍ ശോഭയെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ഇതൊക്കെ ഞങ്ങള്‍ എങ്ങനെ മറക്കും? മോദി ചോദിച്ചു.

Tags: narendramodimodibjpcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.