Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഴക്കിയ മുദ്രാവാക്യങ്ങള്‍ മമത മറന്നു; ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് മോദി

ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 08:12 am IST
inIndia

വര്‍ധമാന്‍: ബംഗാളില്‍ അധികാരം നേടാന്‍ പത്തു വര്‍ഷം മുമ്പ് മമത ബാനര്‍ജി പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ അവര്‍ മറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ, മാതൃരാജ്യം, ജനങ്ങള്‍ (മാ മതി മനുഷ്) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത അധികാരത്തില്‍ വന്നത്. പത്തു വര്‍ഷം ഭരിച്ചു. ഇപ്പോള്‍ അതെക്കുറിച്ചൊന്നും പറയുന്നില്ല. തെരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം മോദി മോദി മോദി എന്നു മാത്രമാണ് പറയുന്നത്, വര്‍ധമാനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ എന്തിനാണ് ജനങ്ങളോടെ കയര്‍ക്കുന്നത്? ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്. ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ല. നിങ്ങള്‍ പണം കൊണ്ടും അടുപ്പക്കാരുടെ കരുത്തുകൊണ്ടും ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബംഗാള്‍ ജനത സമ്പൂര്‍ണ പരിവര്‍ത്തനം ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.  

ദീദിയുടെ കോപവും അസ്വസ്ഥതയും കൂടിവരുന്നുണ്ടെന്ന് മോദി പറഞ്ഞു. നാലു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതു കൊണ്ടാവാം അത്. മരുമകന് അധികാരം കൈമാറാനായിരുന്നു മമതയുടെ പദ്ധതി. ബംഗാള്‍ ജനത അത് തിരിച്ചറിഞ്ഞു. മമതയുടെ കൂടെ നില്‍ക്കുന്നവര്‍ ബംഗാളിലെ പിന്നാക്കക്കാരെ പിച്ചക്കാരെന്നാണ് വിളിച്ചത്. ഇത്തരം വാക്കുകളോട് ബാബാ സാഹെബ് അംബേദ്ക്കറിന്റെ ആത്മാവ് പൊറുക്കുമോ? രാജകീയ ബംഗാള്‍ കടുവ എന്നു സ്വയം വിശേഷിപ്പിക്കുന്ന ദീദിയുടെ അനുവാദമില്ലാതെ അടുപ്പക്കാര്‍ പിന്നാക്കക്കാരെ ഇങ്ങനെ അപമാനിക്കുമോ?  രണ്ടു ദിവസം മുമ്പ് ബംഗാളിലേക്ക് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനായ അശ്വിനി കുമാറിനെ അടിച്ചു കൊന്നു. മകന്റെ മൃതദേഹം കണ്ട അശ്വിനിയുടെ അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു. ആ അമ്മ നിങ്ങളുടേയും അമ്മയല്ലേ ദീദി? തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശോഭ മജുംദാര്‍ എന്ന ഞങ്ങളുടെ പ്രവര്‍ത്തക കൊല്ലപ്പെട്ടു. തൃണമൂല്‍ അക്രമികള്‍ ശോഭയെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ഇതൊക്കെ ഞങ്ങള്‍ എങ്ങനെ മറക്കും? മോദി ചോദിച്ചു.

Tags: narendramodimodibjpcpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

India

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

India

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

India

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.