Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രളയത്തില്‍ മുക്കി ശരിയാക്കിയപ്പോള്‍

പിണറായി വിജയന് അനുകൂലമായ ജനവിധിയില്‍, ശരിയാക്കാനിറങ്ങിയതിന്റെ രണ്ടാം വര്‍ഷമായിരുന്നു പ്രളയമുണ്ടാക്കിയത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയല്ലേ, ഉണ്ടാക്കുകയല്ലല്ലോ എന്നാവും ചോദ്യം. പക്ഷേ, ഇത് കേരളമാണ്. ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഉണ്ടാക്കും പലതും. അങ്ങനെ ഉണ്ടാക്കിയ പലതില്‍ ഒന്നാണ് മഹാദുരന്തമായി മാറിയ 2018ലെ പ്രളയം.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Mar 21, 2021, 02:37 pm IST
inArticle

പിണറായി വിജയന് അനുകൂലമായ ജനവിധിയില്‍, ശരിയാക്കാനിറങ്ങിയതിന്റെ രണ്ടാം വര്‍ഷമായിരുന്നു പ്രളയമുണ്ടാക്കിയത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയല്ലേ, ഉണ്ടാക്കുകയല്ലല്ലോ എന്നാവും ചോദ്യം. പക്ഷേ, ഇത് കേരളമാണ്. ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഉണ്ടാക്കും പലതും. അങ്ങനെ ഉണ്ടാക്കിയ പലതില്‍ ഒന്നാണ് മഹാദുരന്തമായി മാറിയ 2018ലെ പ്രളയം.

2018 ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ മഴ കനത്തു. അണക്കെട്ടുകള്‍ നിറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി ആഹ്ലാദിച്ചു. അധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണം. അത് വില്‍ക്കണം. കുറച്ച് പണം സ്വരൂപിക്കണം. അധികൃതരായ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി- അണക്കെട്ടുകള്‍ സുരക്ഷിതമാക്കണം, വെള്ളം തുറന്നു വിടണം…

ആരാണ് വകുപ്പുമന്ത്രി-എം.എം. മണി എന്ന ഇടുക്കി സ്വദേശി. അണക്കെട്ടു കണ്ടു വളര്‍ന്നയാള്‍. ഒന്നിനേയും പേടിയില്ല, പിന്നെയാണ് മഴയെ. അദ്ദേഹത്തെ തിരഞ്ഞു പിടിച്ച് മന്ത്രിയാക്കിയതാരാണ്, ഇരട്ടച്ചങ്കന്‍ എന്ന പുകഴ്‌ത്തല്‍ ആസ്വദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുപേരും ഉദ്യോഗസ്ഥരെ വിരട്ടിയിരുത്തി. അപ്പോഴും മഴ തുടരുകയായിരുന്നു.

ഒടുവില്‍ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോള്‍ നിറഞ്ഞുപൊട്ടാറായ ഡാമുകള്‍ തുറന്നുവിടേണ്ടിവന്നു. അങ്ങനെ കേരളം മുങ്ങി. അല്ല, മുക്കി. വന്‍ ദുരന്തമാണ് സംഭവിച്ചത്, സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 433 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. കേരളത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടോ പിടിവാശിയോ കൊണ്ട് സംഭവിച്ച മഹാദുരന്തം. സ്വത്തുനാശം ഇനിയും, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കൃത്യമായി കണക്കാക്കിയിട്ടില്ല. പക്ഷേ ചില കള്ളക്കണക്കുകള്‍ പൊളിഞ്ഞു. അരക്കോടിയിലേറെപ്പേരെ, സര്‍ക്കാരിന്റെ ഈ കണക്കെങ്കിലും കൃത്യമാണെങ്കില്‍, 54 ലക്ഷം പേരെ പ്രളയം ബാധിച്ചു.

അക്കാലത്ത് കേരളത്തെ പരമാവധി സഹായിച്ച കേന്ദ്ര സര്‍ക്കാരിനെ പഴി പറയാനാണ് പിന്നീട് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. യുഎഇ 700 കോടി നല്‍കാമെന്ന് പറഞ്ഞെന്നും വിദേശ സഹായം കേന്ദ്രം തടഞ്ഞെന്നുമൊക്കെ കള്ളപ്രചരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച പിടിപ്പുകേടാണ് പ്രളയ കാരണമായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയും പിന്നീട് കണ്ടെത്തി. പ്രളയകാലത്തെ കേന്ദ്ര വിരുദ്ധ നീക്കത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് ഒരിക്കല്‍ക്കൂടി…

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayifloodഎം.എം. മണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Thiruvananthapuram

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.