Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിളരുന്തോറും കൂടും, സീറ്റുകളും

'വളരും തോറും പിളരുകയും, പിളരും തോറും വളരുകയും' ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന അവരുടെ തന്നെ സിദ്ധാന്തം ശരിവയ്‌ക്കുന്നതാണ് ഓരോ കാലത്തെയും നയങ്ങള്‍.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Mar 20, 2021, 03:14 pm IST
inKerala

കോട്ടയം: തെരഞ്ഞെടുപ്പ് രംഗത്ത് എല്ലാ കാലത്തും നേട്ടമുണ്ടാക്കുന്ന രണ്ട് പാര്‍ട്ടികളാണ് കേരളാ കോണ്‍ഗ്രസും, മുസ്ലിം ലീഗും. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വരുതിയിലാക്കി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസുകള്‍ പിളര്‍ന്നാണ് കൂടുതല്‍ സീറ്റുകള്‍ കൈക്കലാക്കുന്നത്. കേരളാ കോണ്‍ഗ്രസുകളുടെ ചരിത്രം നോക്കിയാലും ഇത് ശരിയാണെന്ന് ബോധ്യമാകും.

‘വളരും തോറും പിളരുകയും, പിളരും തോറും വളരുകയും’ ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന അവരുടെ തന്നെ സിദ്ധാന്തം ശരിവയ്‌ക്കുന്നതാണ് ഓരോ കാലത്തെയും നയങ്ങള്‍. ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഏതെങ്കിലുമൊരു കേരളാ കോണ്‍ഗ്രസ് ഭരണത്തിന്റെ സുഖം അനുഭവിച്ചറിഞ്ഞ് ഒപ്പമുണ്ടാകും. ഇത് മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കും ലഭിക്കാറുമില്ല.

അടുത്തിടെ പിളര്‍ന്നത് കേരളാ കോണ്‍ഗ്രസ്(എം) ആയിരുന്നു. കെ.എം. മാണിയുടെ മരണത്തോടെ തുടങ്ങിയ മുറുമുറുപ്പ് ജോസ് കെ. മാണി – ജോസഫ് ഭിന്നിപ്പിലാണ് അവസാനിച്ചത്. ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോയപ്പോള്‍ ജോസഫ് യുഡിഎഫില്‍ തന്നെ നിലയുറപ്പിച്ചു. ഇവിടെയാണ് നേട്ടങ്ങളുടെ കഥ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  മാണിയും ജോസഫും ഒന്നിച്ച് കേരളാ കോണ്‍ഗ്രസ്(എം) ആയി നിന്നപ്പോള്‍ ലഭിച്ചത് 15 സീറ്റുകള്‍ മാത്രമായിരുന്നു. ജയിച്ചത് ആറും. ഇവര്‍ പിളര്‍ന്ന് രണ്ടുപക്ഷത്തായി നിലയുറപ്പിച്ചപ്പോള്‍ ലഭിച്ചതോ 22 സീറ്റുകള്‍. ഏഴ് സീറ്റുകള്‍ അധികം. ഇതാണ് പിളര്‍പ്പ് ഒരു നഷ്ടമല്ല, ലാഭമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കാരണം. ഏത് സമയവും ഒന്നിക്കുകയും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയായതുകൊണ്ട് നാളെ ഇവര്‍ ഒന്നിച്ചുകൂടായ്‌കയുമില്ല.  

ഇടതുമുന്നണിയില്‍ നാല് കേരളാ കോണ്‍ഗ്രസുകളാണ് നിലവിലുള്ളത്. ഇവര്‍ക്കെല്ലാം കൂടി 15സീറ്റുകള്‍. യുഡിഎഫിലെ രണ്ട് കേരളാ കോണ്‍ഗ്രസുകള്‍ക്കും കൂടി 11 സീറ്റുകള്‍. മുന്നണികളെ നിയന്ത്രിക്കുന്ന സിപിഎം, കോണ്‍ഗ്രസ് കക്ഷികള്‍ കഴിഞ്ഞാല്‍ മുസ്ലിം ലീഗാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. പിന്നെ സിപിഐ, കേരളാ കോണ്‍ഗ്രസുകള്‍.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021കേരള കോണ്‍ഗ്രസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഉദരനിമിത്തം ബഹുകൃത വേഷം

Article

കൈതോലപ്പായയും പഴമുറവും

Kerala

ക്രൈസ്തവ വോട്ട് ചോര്‍ച്ചയില്‍ ഭയം; കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്-എമ്മിന് പിന്നാലെ

Kerala

യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണി; കേരള കോണ്‍ഗ്രസ്(ജെ) മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് ബിജെപിയില്‍

Kerala

കേരള കോണ്‍ഗ്രസ്സില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; മാത്യൂ സ്റ്റീഫനും രാജിവെച്ചു; തീരുമാനം വ്യക്തിപരമെന്ന് വിശദീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.