Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കരിന്തണ്ടനും പണിയ ഗോത്ര ജനതയും

വയനാടന്‍ മലനിരകളില്‍ എത്തിയ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ കണ്ണ് വയനാടന്‍ വിഭവങ്ങൡലായിരുന്നു. വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വഴികണ്ടെത്താന്‍ ഒരു എഞ്ചിനീയറെ നിശ്ചയിച്ചു. അദ്ദേഹം മലനിരകള്‍ക്കിടയിലൂടെ യാത്ര ചെയ്തു. തന്റെ അറിവ് മതിയാവില്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ വനാന്തരത്തില്‍ താമസിച്ചുവരുന്ന പണിയ ഗോത്രജനങ്ങളോട് സൗഹൃദത്തിലാവുകയും വഴി കണ്ടെത്തുന്ന കാര്യം സംസാരിക്കുകയും ചെയ്തു. ആനയും പുലിയും കടുവയും എന്നുവേണ്ട എല്ലാ മൃഗങ്ങളും അധിവസിക്കുന്ന ചെങ്കുത്തായ മലനിരകളില്‍ വഴികണ്ടെത്തുക അസാധ്യമായിരുന്നു. എഞ്ചിനീയര്‍ പണിയ ഗോത്ര ആചാര്യരുമായി സംസാരിച്ചു. ഗോത്ര ആചാരപ്രകാരം മലദൈവത്തെ വിളിച്ചറിയിച്ച് വഴികാട്ടാന്‍ യോഗ്യനായ ഒരാളെ ഗോത്ര ആചാര്യന്‍ നിശ്ചയിച്ചു. അദ്ദേഹമാണ് കരിന്തണ്ടന്‍. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കരിന്തണ്ടന്റെ പുറകെ യാത്രയായി. വഴികള്‍ വ്യക്തമായി മനസിലാക്കിയ ബ്രിട്ടീഷ് ഉദേ്യാഗസ്ഥന്‍ തന്റെ ശ്രമംകൊണ്ട് മാത്രമാണ് ഈ വഴി കണ്ടുപിടിച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ കരിന്തണ്ടന്റെ പട്ടും വളയും കൈക്കലാക്കാനും കരിന്തണ്ടനെ ഇല്ലാതാക്കാനും തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
inMain Article

നരിക്കോടന്‍ സുഷാന്ത്

ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. ഈ ദേശത്തിന് വഴികാട്ടിയ മഹത് വ്യക്തിയാണ് കരിന്തണ്ടന്‍ കോഴിക്കോട് ജില്ലയില്‍ അടിവാരത്ത് ചിപ്പിലിത്തോട് വട്ടച്ചിറ എന്ന ഗ്രാമത്തിലാണ് കരിന്തണ്ടന്റെ ജന്മദേശം എന്ന് പറയപ്പെടുന്നു. ഇന്നും നൂറിലധികം പണിയ ഗോത്രജനത സംഘടിതമായി ആ മേഖലയില്‍ താമസിച്ചുവരുന്നു. കാലിമേക്കലായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. ഉള്‍ക്കാടുകളില്‍ കാലിമേച്ച് നടക്കുന്നതില്‍ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. ഗോത്ര ആചാരപ്രകാരം കൈകളിലും കഴുത്തിലും അരയിലുമായി പട്ടും വളയും അദ്ദേഹം എപ്പോഴും ധരിക്കാറുണ്ടായി എന്ന് ചില പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നു. കരിന്തണ്ടന്‍ കായികക്ഷമതയും കരുത്തുമുള്ള ധീരനായിരുന്നു. കോഴിക്കോട്-വയനാട് മലനിരയെ വളരെയധികം അടുത്തറിയുന്ന വ്യക്തിയും.

വയനാടന്‍ മലനിരകളില്‍ എത്തിയ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ കണ്ണ് വയനാടന്‍ വിഭവങ്ങൡലായിരുന്നു. വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വഴികണ്ടെത്താന്‍ ഒരു എഞ്ചിനീയറെ നിശ്ചയിച്ചു. അദ്ദേഹം മലനിരകള്‍ക്കിടയിലൂടെ യാത്ര ചെയ്തു. തന്റെ അറിവ് മതിയാവില്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ വനാന്തരത്തില്‍ താമസിച്ചുവരുന്ന പണിയ ഗോത്രജനങ്ങളോട് സൗഹൃദത്തിലാവുകയും വഴി കണ്ടെത്തുന്ന കാര്യം സംസാരിക്കുകയും ചെയ്തു. ആനയും പുലിയും കടുവയും എന്നുവേണ്ട എല്ലാ മൃഗങ്ങളും അധിവസിക്കുന്ന ചെങ്കുത്തായ മലനിരകളില്‍ വഴികണ്ടെത്തുക അസാധ്യമായിരുന്നു. എഞ്ചിനീയര്‍ പണിയ ഗോത്ര ആചാര്യരുമായി സംസാരിച്ചു. അദ്ദേഹം ബ്രിട്ടീഷുകാരോട് പറഞ്ഞു: മറ്റൊരു ദിവസം വരിക. ഗോത്ര ആചാരപ്രകാരം മലദൈവത്തെ വിളിച്ചറിയിച്ച് വഴികാട്ടാന്‍ യോഗ്യനായ ഒരാളെ ഗോത്ര ആചാര്യന്‍ നിശ്ചയിച്ചു. അദ്ദേഹമാണ് കരിന്തണ്ടന്‍. ഗോത്ര ആചാരപ്രകാരം പട്ടും വളയും നിര്‍മിച്ച് നല്‍കി ഗോത്ര ആചാര്യന്‍ അനുഗ്രഹിച്ചു. ലക്ഷ്യം പൂര്‍ത്തീകരിച്ചതിനുശേഷം മലദൈവത്തെ വിളിച്ചറിയിച്ചു. ചടങ്ങുകള്‍ നടത്തണം എന്ന നിര്‍ ദ്ദേശത്തോടെ കരിന്തണ്ടനെ ബ്രിട്ടീഷ് എഞ്ചിനീയര്‍ക്ക് വഴികാട്ടാന്‍ പറഞ്ഞയച്ചു.  ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കരിന്തണ്ടന്റെ പുറകെ യാത്രയായി. വഴികള്‍ വ്യക്തമായി മനസിലാക്കിയ ബ്രിട്ടീഷ് ഉദേ്യാഗസ്ഥന്‍ തന്റെ ശ്രമംകൊണ്ട് മാത്രമാണ് ഈ വഴി കണ്ടുപിടിച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ കരിന്തണ്ടന്റെ പട്ടും വളയും കൈക്കലാക്കാനും കരിന്തണ്ടനെ ഇല്ലാതാക്കാനും തീരുമാനിച്ചു. ഒരുനാള്‍ കരിന്തണ്ടനെ മലനിരയുടെ മുകള്‍ഭാഗത്തേക്ക് ക്ഷണിച്ചുവരുത്തുകയും കരിന്തണ്ടനെ വെടിവെച്ചു കൊലപ്പെടുത്തുകയും പട്ടും വളയും കൈക്കലാക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പാരിതോഷികങ്ങള്‍ സ്വന്തമാക്കി എഞ്ചിനീയര്‍ ചുരം റോഡ് യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ ഇതിലെ യാത്രചെയ്യുന്ന വാഹനങ്ങള്‍ ചുരത്തില്‍ അപകടപ്പെടുന്നത് പതിവായി തുടങ്ങി. കരിന്തണ്ടന്റെ ആത്മാവ് ഈ വഴികളില്‍ അലഞ്ഞുനടക്കുന്നത് കാരണമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ചര്‍ച്ചാവിഷയമായി.  

തുടര്‍ന്ന് കേരളത്തിലെ പ്രമുഖ പൂജാരിയുടെ നിര്‍ദ്ദേശപ്രകാരം പൂജ ചെയ്ത് ആവാഹിച്ച് ഇന്നത്തെ വയനാട്-കോഴിക്കോട് ചുരം തുടങ്ങുന്നതിന് മുമ്പായി കാണുന്ന ഹൈവേയുടെ അരികില്‍ ഒരു മരത്തില്‍ ചങ്ങലകളാല്‍ കരിന്തണ്ടന്റെ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്തി. ഇന്നും ആ മരത്തില്‍ വലിയ ചങ്ങല നമുക്ക് കാണാം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

Kerala

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.