Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഛത്രസാലിന് ആത്മവീര്യവുമായി ശിവാജി

യുദ്ധനീതിയനുസരിച്ച് രണ്ടുപോര്‍മുഖങ്ങള്‍ സൃഷ്ടിച്ച് ഔറംഗസേബിനെ അമര്‍ച്ച ചെയ്യുന്നതാണ് നേട്ടം. താങ്കള്‍ എന്നോടൊപ്പം നിന്ന് യുദ്ധം ചെയ്താല്‍ താങ്കളുടെ പരാക്രമത്തിന്റെ ശ്രേയസ്സ് അഥവാ ഖ്യാതി എനിക്കാണ് കിട്ടുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 05:00 am IST
in Samskriti

ആ സേനയില്‍ ഛത്രസാലും ഉണ്ടായിരുന്നു. ദക്ഷിണത്തില്‍ എത്തിയതിനുശേഷം ഒരു ദിവസം ദിലേര്‍ഖാന്റെ അടുത്ത് ചെന്ന് നായാട്ടിന്  പോകാനുള്ള അനുമതി വാങ്ങി. അനുമതി കിട്ടിയ ഉടന്‍ പത്‌നിയോടും അനുചരന്മാരോടുംകൂടി അവിടുന്ന് പുറപ്പെട്ടു. രാപകല്‍ വനത്തില്‍കൂടി സഞ്ചരിച്ച് അപരിചിതമായ മാര്‍ഗത്തില്‍ കൂടി ഓടി ഭീമാനദിയും കൃഷ്ണാനദിയും കടന്നു.  

അവസാനം സ്വരാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി ശിവാജിയുടെ സേനാ ശിബിരത്തില്‍ പ്രവേശിച്ചു. ബുന്ദേല്‍ഖണ്ഡിന്റെ രാജാവ് ഛത്രസാല്‍ സപരിവാരം വരുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണകരില്‍ കൂടി മുന്‍പ് തന്നെ ശിവാജി അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വീകരിക്കാനായി വേണ്ട വ്യവസ്ഥകള്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നിരുന്നാലും ഈ യുവാവ് എന്തിനാണ് ഇവിടെ ഓടി വന്നത് എന്നറിയാനുള്ള ഉത്സുകത ഉണ്ടായിരുന്നു.

ഛത്രസാല്‍ പടഗൃഹത്തില്‍ പ്രവേശിച്ചപ്പോള്‍ ശിവാജി, എഴുന്നേറ്റ് സ്‌നേഹത്തോടെ വരൂ വീരഛത്രസാല്‍ എന്ന് സ്വാഗതം ചെയ്തു. സ്വതന്ത്ര മഹാരാഷ്‌ട്ര എഴുന്നേറ്റ് സ്വാതന്ത്ര്യദാഹിയായ ബുന്ദേല്‍ഖണ്ഡിനെ സ്വാഗതം ചെയ്യുന്നതുപോലെയായിരുന്നു അത്. അപൂര്‍വമായ ചിത്താകര്‍ഷകമായ ഒരു ദൃശ്യമായിരുന്നു അത്. ഏറെനാളത്തെ പ്രതീക്ഷയ്‌ക്കുശേഷം, ഏറെ കഷ്ടതകള്‍ അനുഭവിച്ച് ഘോരമായ കാട്ടിലലഞ്ഞ് അവസാനം ശിവാജിയെ കാണാന്‍ സാധിച്ചതില്‍ ഛത്രസാലിന്റെ ഹൃദയം പുളകംകൊള്ളുകയായിരുന്നു. ശിവാജി ആ വീരയുവാവിനെ സ്‌നേഹവാത്സല്യത്തോടെ തന്റെ അടുത്തിരുത്തി ചോദിച്ചു; മകനേ, എന്തുണ്ട് വിശേഷണങ്ങള്‍ പറയൂ. ഛത്രസാല്‍ തന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും പറഞ്ഞുകേള്‍പ്പിച്ചു. അവസാനം എനിക്ക് ആശ്രയം തരണമെന്നും തന്നെ സ്വരാജ്യത്തിന്റെ സേവകനായി സ്വീകരിക്കണമെന്നും അപേക്ഷിച്ചു.

ഛത്രസാലിന്റെ ഓരോ വാക്കിലും തന്റെ ഹൃദയ വേദനയും വ്യാകുലതയും ആകാംക്ഷയും പ്രകടമാകുന്നുണ്ടായിരുന്നു. അതുകേട്ട് ശിവാജിയുടെ ഹൃദയത്തില്‍ സ്‌നേഹഭാവമുണര്‍ന്നു. അദ്ദേഹം തന്റെ സ്വതസിദ്ധവും ഭാവപൂര്‍ണവുമായ വാക്കുകള്‍ കൊണ്ട് പ്രതിവചിച്ചു-ഛത്രസാല്‍! താങ്കള്‍ ക്ഷത്രിയകുലത്തിന്റെ മകുടമണിയാണ്. ബുന്ദേലില്‍ തിരിച്ചുപോകൂ. അവിടെ ചെന്ന് ബുന്ദേലിനെ മോചിപ്പിക്കൂ. മുസല്‍മാന്‍ ആനയാണെങ്കില്‍ താങ്കള്‍ സിംഹമാണ്. താങ്കള്‍ സൈന്യത്തെ സംഘടിപ്പിക്കൂ. യുദ്ധം ചെയ്ത് ശത്രുവിനെ ജയിക്കൂ. ബുന്ദേല്‍ ഖണ്ഡിനെ സ്വതന്ത്രമാക്കൂ. നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നതിനെ അപേക്ഷിച്ച് വേറിട്ട് നിന്ന് യുദ്ധം ചെയ്യുന്നതാണ് നല്ലത്.  

യുദ്ധനീതിയനുസരിച്ച് രണ്ടുപോര്‍മുഖങ്ങള്‍ സൃഷ്ടിച്ച് ഔറംഗസേബിനെ അമര്‍ച്ച ചെയ്യുന്നതാണ് നേട്ടം. താങ്കള്‍ എന്നോടൊപ്പം നിന്ന് യുദ്ധം ചെയ്താല്‍ താങ്കളുടെ പരാക്രമത്തിന്റെ ശ്രേയസ്സ് അഥവാ ഖ്യാതി എനിക്കാണ് കിട്ടുക.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.