Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിലെ അരാജകത്വത്തിന് പിന്നില്‍ നേതാക്കളുടെ ധന-സ്ഥാനമോഹങ്ങള്‍ ; കേഡര്‍ പാര്‍ട്ടിയെന്ന സടകൊഴിഞ്ഞ്, അപഹാസ്യമായി സിപിഎം

പ്രധാനമായും നേതാക്കളുടെ വഴിവിട്ട നടത്തമാണ് അണികളെയും ബാധിച്ചത്. മാതൃകകാട്ടേണ്ട നേതാക്കള്‍ തന്നെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തിനും കൂട്ടുനില്‍ക്കുമ്പോള്‍ അധികാരത്തിനും പണത്തിനും മീതെ പ്രത്യയശാസ്ത്രങ്ങളില്ലെന്ന ചിന്ത അണികളിലുമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 07:39 pm IST
in Kerala

തിരുവനന്തപുരം: അഞ്ചില്‍ കുറയാത്ത നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അണികളും ബ്രാഞ്ച് സെക്രട്ടറിമാരും നീങ്ങുന്ന അരാജകത്വനിമിഷങ്ങള്‍ കണ്ട് അവിശ്വസനീയതയോടെ പഴയ തലമുറയിലെ കമ്മ്യൂണിസ്റ്റുകാര്‍. കേഡര്‍ പാര്‍ട്ടിയെന്ന പദവിയുണ്ടായിരുന്ന സിപിഎമ്മില്‍ പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വം അംഗീകരിച്ച അഞ്ച് സ്ഥാനാര്‍ത്ഥികളുടെയെങ്കിലും കാര്യത്തില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ പ്രതിഷേധിച്ചുകഴിഞ്ഞു.  പരസ്യമായ ഈ അരാജകത്വം സംസ്ഥാനത്തെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുകയാണ്. പോസ്റ്റര്‍ പ്രതിഷേധത്തില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് പൊന്നാനിയിലും കുറ്റ്യാടിയിലും പരസ്യമായ ശക്തിപ്രകടനത്തിലേക്ക് നീങ്ങിയപ്പോള്‍ എല്ലാവരേയും പേടിപ്പിച്ച് നിര്‍ത്തുന്ന മുഖ്യമന്ത്രിയ്‌ക്ക് പോലും ഉത്തരം മുട്ടിയിരിക്കുകയാണ്.

ജനരോഷം പേടിച്ച് പാലക്കാട് ജില്ലയില്‍ സംസ്ഥാന നേതൃത്വം അംഗീകരിച്ച ഡോ. പി.കെ. ജമീലയെ മാറ്റുക വഴി പാര്‍ട്ടിയുടെ നേതൃത്വം ലോക്കല്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. കളമശ്ശേരിയില്‍ പി. രാജീവിനെതിരെയും പ്രതിഷേധമുണ്ട്. പാര്‍ട്ടിയിലെ പ്രമുഖഗുണ്ടയായ സക്കീര്‍ ഹുസൈന്റെ നേതാവാണ് രാജിവെന്നാണ് പ്രതിഷേധപോസ്റ്റര്‍. എറണാകുളം ജില്ലയില്‍ ശര്‍മ്മയെയും ചന്ദ്രന്‍പിള്ളയെയെും ഒഴിവാക്കിയതിലും പോസ്റ്റര്‍ പ്രതിഷേധമുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച മന്ത്രിമാരെ ഒഴിവാക്കിയപ്പോള്‍ ആലപ്പുഴയില്‍ തോമസ് ഐസക്കിന് വേണ്ടിയും അമ്പലപ്പുഴയില്‍ ജി. സുധാകരന് വേണ്ടിയും അണികള്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചു. അമ്പലപ്പുഴയില്‍ ജി. സുധാകരന് പകരം കൊണ്ടുവന്ന പി.പി. ചിത്തരഞ്ജനെതിരെ കടലിന്റെ മക്കളെ വിറ്റുകാശാക്കിയ ഇടനിലക്കാരന്‍ എന്ന പേരിലായിരുന്നു പോസ്റ്റര്‍. ഇനി ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സംസ്ഥാനനേതൃത്വം അന്തിമമായി കൈക്കൊള്ളുക എന്നത് കാത്തിരുന്ന് കാണേണ്ട സ്ഥിതിയാണ്.

ഇതില്‍ പൊന്നാനിയിലും കുറ്റിയൂടിയിലുമാണ് പരസ്യപ്രകടനം തന്നെ സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ നടന്നത്. പൊന്നാനിയില്‍ പി. നന്ദകുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും പകരം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പറഞ്ഞായിരുന്നു നൂറോളം വരുന്ന സഖാക്കളുടെ വീറുറ്റ മുദ്രാവാക്യം കേട്ടത്. അതുപോലെ കുറ്റ്യാടി കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതിലും പരസ്യപ്രതിഷേധം നടന്നു. ഏറ്റവുമൊടുവില്‍ കോങ്ങാട് സ്ഥാനാര്‍ത്ഥിയായ ശാന്തകുമാരിയ്‌ക്കെതിരെയും പ്രതിഷേധമുണ്ട്.

പ്രധാനമായും നേതാക്കളുടെ വഴിവിട്ട നടത്തമാണ് അണികളെയും ബാധിച്ചത്. മാതൃകകാട്ടേണ്ട നേതാക്കള്‍ തന്നെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തിനും കൂട്ടുനില്‍ക്കുമ്പോള്‍ അധികാരത്തിനും പണത്തിനും മീതെ പ്രത്യയശാസ്ത്രങ്ങളില്ലെന്ന ചിന്ത അണികളിലുമായി എന്തെങ്കിലും നേടാന്‍ വേണ്ടിയുള്ള വഴി മാത്രമായി പാര്‍ടി മാറുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തസത്തയെ തന്നെ നശിച്ച സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അധികം വൈകാതെ ഒരു പാട് താല്‍പര്യങ്ങള്‍ തമ്മില്‍ കടിപിടി കൂടുന്ന സംഘമായി ഇത് അധപതിക്കാനും അധികം നാള്‍ വേണ്ടിവരില്ല.

ഇനി അറിയേണ്ടത് ഇത്രയാണ്. തരൂരില്‍ വഴങ്ങിയത് പോലെ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി വീണ്ടും സ്ഥാനാര്‍ഥികളെ നേതൃത്വം മാറ്റുമോ? 

Tags: മെഗന്‍ മാര്‍ക്കല്‍ഹാരി രാജകുമാരന്‍bjpയുകെBritainഅര്‍മാനി വസ്ത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.