Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2016ല്‍ 41 സീറ്റുകള്‍; ഇക്കുറി ജയസാധ്യതയില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ ഡിഎംകെ നല്‍കിയത് 25 സീറ്റുകള്‍ മാത്രം; കോണ്‍ഗ്രസിന് കിട്ടിയത് ലാഭം

കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ഡിഎംകെ തന്നെ മുങ്ങിപ്പോകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെറും 22 സീറ്റുകള്‍ മാത്രം നല്‍കാമെന്ന നിലപാടിലായിരുന്നു ഡിഎംകെ. പക്ഷെ ഒടുവില്‍ മൂന്ന് സീറ്റുകള്‍ കൂടി ചേര്‍ത്ത് 25 സീറ്റുകള്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 03:38 pm IST
inIndia

ചെന്നൈ: ദിവസങ്ങള്‍ നീണ്ട വാഗ്വാദങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ഡിഎംകെ വെച്ചുനീട്ടിയത് 25 സീറ്റുകള്‍ മാത്രം. കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എടുത്തുനോക്കിയാല്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കുറഞ്ഞ സീറ്റ് നീക്കിയിരിപ്പ്. 

കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ഡിഎംകെ തന്നെ മുങ്ങിപ്പോകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെറും 22 സീറ്റുകള്‍ മാത്രം നല്‍കാമെന്ന നിലപാടിലായിരുന്നു ഡിഎംകെ. പക്ഷെ ഒടുവില്‍ മൂന്ന് സീറ്റുകള്‍ കൂടി ചേര്‍ത്ത് 25 സീറ്റുകള്‍ നല്‍കി. മനസ്സില്ലാമനസ്സോടെയാണ് തമിഴ്നാട് കോണ്‍ഗ്രസ് സമിതി അധ്യക്ഷന്‍ കെ.എസ്. അഴഗിരി ഡിഎംകെയുമായി സീറ്റുവിഭജനം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ വോട്ട് പങ്കാളിത്തം വര്‍ഷം തോറും കുറഞ്ഞുവരികയാണെന്നും ഇത്ര സീറ്റുകള്‍ തന്നെ നല്‍കുന്നത് ഡിഎംകെയുടെ ഔദാര്യമാണെന്നും ആണ് സ്റ്റാലിന്റെയും മറ്റും നിലപാട്.  

കോണ്‍ഗ്രസ് ക്യാംപിലെ സംഭ്രമം കണ്ട് ഒരു ഘട്ടത്തില്‍ കമല്‍ഹാസന്‍ തന്നെ കോണ്‍ഗ്രസിനെ സ്വന്തം മുന്നണിയിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഇതിനെ എതിര്‍ത്തു.  കോണ്‍ഗ്രസിന് ആശ്വാസത്തിനുള്ള ഒരേയൊരു കാര്യം മറ്റ് സഖ്യകക്ഷികളായ സിപിഐ, എംഡിഎംകെ, വിസികെ എന്നിവര്‍ക്കും 10ന് പകരം ആറ് സീറ്റുകള്‍ മാത്രമേ ഡിഎംകെ നല്‍കിയിട്ടുള്ളൂ എന്നതാണ്. 

2016ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡിഎംകെ സഖ്യം 41 സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചതാകട്ടെ വെറും എട്ട് സീറ്റുകളില്‍ മാത്രം. എന്നാല്‍ ഇതില്‍ നിന്ന് ഒരു 20 സീറ്റെടുത്ത് അതില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 15 പേരെങ്കിലും ജയിച്ചിരുന്നേനെ എന്നാണ് ഇപ്പോള്‍ ഡിഎംകെ നേതാക്കള്‍ വിലയിരുത്തുന്നത്. അങ്ങിനെയെങ്കില്‍ ഡിഎംകെയ്‌ക്ക് അന്ന് തമിഴ്നാട്ടില്‍ അധികാരവും പിടിക്കാമായിരുന്നു.  

ബീഹാറിലെ തെരഞ്ഞെടുപ്പില്‍ നിന്നുള്ള പാഠവും ഡിഎംകെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈയിടെ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ജയിക്കാനായത് 19 സീറ്റുകളില്‍ മാത്രം. ഇതുമൂലം മഹാഘഡ്ബന്ധന്‍ എന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വിയാദവ് നേതൃത്വം നല്‍കിയ മുന്നണി തന്നെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഈയിടെ ഡിഎംകെ നടത്തിയ സര്‍വ്വേയിലും കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കുന്നത് ആപത്താണെന്നാണ് വിലയിരുത്തല്‍. ഒരു പക്ഷെ അധികാരത്തില്‍ എത്താനുള്ള സാധ്യത തന്നെ ഇത് മൂലം ഇല്ലാതായേക്കാമെന്ന് ഡിഎംകെയ്‌ക്ക് ഉപദേശം കിട്ടിയിട്ടുണ്ട്. ഇതിന് കാരണം കോണ്‍ഗ്രസിന്റെ വിജയസാധ്യത തീരെ ദുര്‍ബ്ബലമായതുകൊണ്ടാണ്.

മാത്രമല്ല, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെയും ഡിഎംകെ കുറ്റപ്പെടുത്തുന്നു. ഹൈക്കമാന്‍റുമായി ബന്ധമുള്ള ആളുകള്‍ക്കാണ് പലപ്പോഴും സീറ്റുകള്‍ നല്‍കുന്നത്. ഇവര്‍ക്ക് മണ്ഡലവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. ഇത് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ കലാശിക്കുന്നു. തേനി സീറ്റിന്റെ കാര്യം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മധുരൈ മേഖലയുമായി ബന്ധമുള്ളവരെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കേണ്ടത്. എന്നാല്‍ സീറ്റ് അനുവദിച്ചത് ഇവികെഎസ് ഇളങ്കോവനാണ്. ഇദ്ദേഹത്തിന് ഈ മണ്ഡലവുമായി ഒരു ബന്ധവുമില്ല. ഇക്കുറി അതിനാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആവശ്യമെങ്കില്‍ ഡിഎംകെയും ഇടപെടും.

കോണ്‍ഗ്രസിന്റെ കര്‍ഷകവിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി ജികെ മുരളി ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കോണ്‍ഗ്രസ് നേതാക്കളെ തന്നെ കുറ്റപ്പെടുത്തുന്നു. ഇവിടെ 70 സീറ്റുകളില്‍ 45ലും മണ്ഡലവുമായി ബന്ധമില്ലാത്ത, യാതൊരു വിജയസാധ്യതയുമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയത്.

Tags: Rahul Gandhicongressഎം.കെ. സ്റ്റാലിന്‍ഡിഎംകെഅസംബ്ലി ഇലക്ഷന്‍tamil nadu election 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.