Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയരാഘവന്‍ അത്ര പോരാ… കോടിയേരി തിരിച്ചെത്തും സെക്രട്ടറിയായി, കണ്ണുനട്ട് ഇ.പി ജയരാജനും

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി തന്നെ നേരിട്ട് തനിക്ക് തിരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചു.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 6, 2021, 11:44 am IST
in Kerala

തൃശൂര്‍: തെരഞ്ഞെടുപ്പിന് മുന്‍പ് സെക്രട്ടറി പദത്തില്‍ തിരിച്ചെത്താനൊരുങ്ങി കോടിയേരി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയാകാനൊരുങ്ങി ഇ.പി. ജയരാജന്‍. നിയമസഭയിലേക്കില്ലെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയതോടെ സെക്രട്ടറി സ്ഥാനത്തേക്കുള്ള കരുനീക്കങ്ങള്‍ സിപിഎമ്മില്‍ ശക്തിപ്രാപിക്കുകയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി തന്നെ നേരിട്ട് തനിക്ക് തിരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ മാറിനില്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. മകന്റെ പേരിലുള്ള ആരോപണങ്ങളെ തുടര്‍ന്നായിരുന്നു നടപടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ നിലയ്‌ക്ക് മകന്റെ പേരിലുള്ള കേസിന് താന്‍ മാറിനില്‍ക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കോടിയേരി.

ചികിത്സക്കായി രണ്ടോ, മൂന്നോ മാസം അവധിയെടുക്കുന്നുവെന്നാണ് പുറത്ത് പറഞ്ഞത്. ആ കാലാവധി പൂര്‍ത്തിയായി. ഇനി മാറിനില്‍ക്കാനാവില്ലെന്ന് കോടിയേരി വ്യക്തമാക്കി. സെക്രട്ടറിയുടെ ചുമതല കോടിയേരിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലായിരുന്നു മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങളും. ഇതോടെ കോടിയേരിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. അടുത്തയാഴ്ച ബിനീഷ് കോടിയേരിയുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നുണ്ട്.  

ജാമ്യം ലഭിച്ചാല്‍ കോടിയേരിയുടെ തിരിച്ചുവരവ് എളുപ്പമാകും. എ. വിജയരാഘവന്‍ സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വേണ്ടത്ര ശോഭിച്ചില്ല എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിജയരാഘവന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല. ചുമതല തിരികെ കോടിയേരിയെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് നേതൃത്വവും കരുതുന്നു. വിജയരാഘവനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ട്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് സീറ്റിലാണ് ആദ്യം പേര് പരിഗണിച്ചത്.

വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിന്റെ പേര് തൊട്ടടുത്ത ഇരിങ്ങാലക്കുടയില്‍ പരിഗണിക്കുന്നതാണ് തടസം. പാലക്കാട് ജില്ലയില്‍ പെടുന്ന ഷൊര്‍ണൂരില്‍ വിജയരാഘവനെ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.  പാര്‍ട്ടി സെക്രട്ടറി പദത്തില്‍ കണ്ണുവെച്ചാണ് ഇ.പി. ജയരാജനും

തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുന്നത്. പിണറായിക്കും താത്പര്യം ജയരാജന്‍ സെക്രട്ടറിയാകുന്നതിനോടാണ്. ബിനീഷ് കോടിയേരിയുടെ പേരില്‍ കേസ് വന്നതോടെ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി പദവിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതും പിണറായിയായിരുന്നു.  

ഇ.പി. ജയരാജനെ പകരക്കാരനായി കണ്ടാണ് പിണറായി ആ നീക്കം നടത്തിയതെങ്കിലും ചുമതല വിജയരാഘവന് നല്‍കണമെന്ന് കോടിയേരി നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇപ്പോള്‍ കോടിയേരി തിരിച്ചെത്തിയാലും ഈ വര്‍ഷം തന്നെ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പദം പിടിക്കാനുള്ള നീക്കം പിണറായിയും ജയരാജനും ഊര്‍ജ്ജിതമാക്കും.  

Tags: cpmഇ.പി. ജയരാജന്‍Vijayaraghavankodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.