Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യകളെ പിടികൂടി യുപി എടിഎസ്; വ്യാജരേകഖളും പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു

ലക്‌നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നാവ്, അലിഗര്‍ഹ്, നോയിഡ എന്നിവടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 09:37 am IST
in India

ലക്‌നൗ: വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തു. ലക്‌നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നാവ്, അലിഗര്‍ഹ്, നോയിഡ എന്നിവടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യയില്‍ സ്ഥിരതാമസത്തിനായി ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നുമുള്ള മറ്റുള്ളവര്‍ക്ക് വ്യാജരേഖ സംഘടിപ്പിക്കാന്‍ സഹായങ്ങള്‍ ചെയ്തുവരികയായിരുന്നു ഇവര്‍. നിയമവിരുദ്ധമായി ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയിട്ടുണ്ടായിരുന്ന റോഹിംഗ്യന്‍ മുസ്ലിം വിഭാഗത്തെക്കുറിച്ച് 2019-ല്‍ മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ കിട്ടിയിരുന്നു. 

മറ്റ് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഈ വിഭാഗം സജീവാമായി ഇടപെടുന്നുവെന്ന് വിശ്വസിക്കാനുള്ള മതിയായ കാരണങ്ങളും അധികൃതര്‍ക്ക് മുന്നിലുണ്ടായിരുന്നു. അറവുശാലകളിലും ബീഫ് യൂണിറ്റുകളിലും ചെറിയ കൂലി ലഭിക്കുന്ന ജോലികള്‍ക്കായി ഇവിടെയുള്ള റോഹിംഗ്യന്‍ വിഭാഗം പുതിയതായി എത്തുന്നവരെ സഹായിച്ചിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ലക്‌നൗ വിഭാഗത്തിന്റെ അന്വേഷണം മൊഹ്ദ് ഫറൂഖ് എന്നയാളിലേക്ക് എത്തി. മ്യാന്‍മറില്‍നിന്ന് പലായനം ചെയ്‌തെത്തിയതാണെന്നും ഇയാളുടെ പേര് ഹസന്‍ അഹമ്മദ്(44) എന്നാണെന്നും മ്യാന്‍മറീസ് രേഖകളില്‍നിന്ന് പിന്നീട് തെളിഞ്ഞു. 

അലിഗര്‍ഹിലെ അറവുശാലയില്‍ ജോലി ചെയ്തിരുന്ന ഹസന്‍ അഹമ്മദ് ഉന്നാവിലേക്ക് മാറിയെങ്കിലും പിന്നീട് രാജസ്ഥാനിലേക്കും അവിടെനിന്ന് ഹരിയാനയിലെ നൂഹിലേക്കും കടന്നു. ഇളയ സഹോദരന്‍ മൊഹ്ദ് ഷാഹിദുമായാണ് ഉന്നാവില്‍ താമസിച്ചത്. അലിഗര്‍ഹില്‍ താമസിച്ചിരുന്ന മരുമകന്‍ മൊഹ്ദ് സുബൈര്‍(30) ഹസന്‍ അഹമ്മദിനെ സഹായിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷമാണ് ഈ വിവരങ്ങള്‍ യുപി എടിഎസിന്റെ ശ്രദ്ധയില്‍ പെടുന്നത്. 

തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തില്‍ ഒരുമാസത്തോളം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. പിന്നാലെയാണ് ഹസന്‍ അഹമ്മദ്, മൊഹ്ദ് ഷാഹിദ്, മൊഹ്ദ് സുബൈര്‍ എന്നിവരെ യഥാക്രമം നോയിഡ, ഉന്നാവ്, അലിഗര്‍ഹ് എന്നിവടങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍, അഞ്ചുലക്ഷം രൂപ, എട്ട് പാസ്‌പോര്‍ട്ടുകള്‍, വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഐപിസി 419, 420 എന്നീ വകുപ്പുകള്‍ പിടിയിലായവര്‍ക്കെതിരെ ചുമത്തി.  

Tags: arrestഉത്തര്‍പ്രദേശ്Rohingya Muslimഭീകര വിരുദ്ധ സ്‌ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.