Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യകളെ പിടികൂടി യുപി എടിഎസ്; വ്യാജരേകഖളും പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു

ലക്‌നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നാവ്, അലിഗര്‍ഹ്, നോയിഡ എന്നിവടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 09:37 am IST
in India

ലക്‌നൗ: വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തു. ലക്‌നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നാവ്, അലിഗര്‍ഹ്, നോയിഡ എന്നിവടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യയില്‍ സ്ഥിരതാമസത്തിനായി ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നുമുള്ള മറ്റുള്ളവര്‍ക്ക് വ്യാജരേഖ സംഘടിപ്പിക്കാന്‍ സഹായങ്ങള്‍ ചെയ്തുവരികയായിരുന്നു ഇവര്‍. നിയമവിരുദ്ധമായി ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയിട്ടുണ്ടായിരുന്ന റോഹിംഗ്യന്‍ മുസ്ലിം വിഭാഗത്തെക്കുറിച്ച് 2019-ല്‍ മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ കിട്ടിയിരുന്നു. 

മറ്റ് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഈ വിഭാഗം സജീവാമായി ഇടപെടുന്നുവെന്ന് വിശ്വസിക്കാനുള്ള മതിയായ കാരണങ്ങളും അധികൃതര്‍ക്ക് മുന്നിലുണ്ടായിരുന്നു. അറവുശാലകളിലും ബീഫ് യൂണിറ്റുകളിലും ചെറിയ കൂലി ലഭിക്കുന്ന ജോലികള്‍ക്കായി ഇവിടെയുള്ള റോഹിംഗ്യന്‍ വിഭാഗം പുതിയതായി എത്തുന്നവരെ സഹായിച്ചിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ലക്‌നൗ വിഭാഗത്തിന്റെ അന്വേഷണം മൊഹ്ദ് ഫറൂഖ് എന്നയാളിലേക്ക് എത്തി. മ്യാന്‍മറില്‍നിന്ന് പലായനം ചെയ്‌തെത്തിയതാണെന്നും ഇയാളുടെ പേര് ഹസന്‍ അഹമ്മദ്(44) എന്നാണെന്നും മ്യാന്‍മറീസ് രേഖകളില്‍നിന്ന് പിന്നീട് തെളിഞ്ഞു. 

അലിഗര്‍ഹിലെ അറവുശാലയില്‍ ജോലി ചെയ്തിരുന്ന ഹസന്‍ അഹമ്മദ് ഉന്നാവിലേക്ക് മാറിയെങ്കിലും പിന്നീട് രാജസ്ഥാനിലേക്കും അവിടെനിന്ന് ഹരിയാനയിലെ നൂഹിലേക്കും കടന്നു. ഇളയ സഹോദരന്‍ മൊഹ്ദ് ഷാഹിദുമായാണ് ഉന്നാവില്‍ താമസിച്ചത്. അലിഗര്‍ഹില്‍ താമസിച്ചിരുന്ന മരുമകന്‍ മൊഹ്ദ് സുബൈര്‍(30) ഹസന്‍ അഹമ്മദിനെ സഹായിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷമാണ് ഈ വിവരങ്ങള്‍ യുപി എടിഎസിന്റെ ശ്രദ്ധയില്‍ പെടുന്നത്. 

തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തില്‍ ഒരുമാസത്തോളം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. പിന്നാലെയാണ് ഹസന്‍ അഹമ്മദ്, മൊഹ്ദ് ഷാഹിദ്, മൊഹ്ദ് സുബൈര്‍ എന്നിവരെ യഥാക്രമം നോയിഡ, ഉന്നാവ്, അലിഗര്‍ഹ് എന്നിവടങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍, അഞ്ചുലക്ഷം രൂപ, എട്ട് പാസ്‌പോര്‍ട്ടുകള്‍, വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഐപിസി 419, 420 എന്നീ വകുപ്പുകള്‍ പിടിയിലായവര്‍ക്കെതിരെ ചുമത്തി.  

Tags: arrestഉത്തര്‍പ്രദേശ്Rohingya Muslimഭീകര വിരുദ്ധ സ്‌ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.