Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭുവനേശ്വരി ക്ഷേത്രത്തിന്റെ ആറാട്ടുകുളം നികത്തി; പാഞ്ചാലിമേട്ടില്‍ സര്‍ക്കാര്‍ ഒത്താശയില്‍ പൈതൃക നശീകരണം തുടരുന്നു; പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

കൈയേറ്റക്കാര്‍ക്ക് മുന്നില്‍ പാഞ്ചാലിമേടിന്റെ ഹൈന്ദവ പ്രതിശ്ചായ ഇല്ലായ്‌മ ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിച്ചു. മകരസംക്രമ ദിനത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് പാഞ്ചാലിമേട്ടില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാന്‍ എത്തിച്ചേരുന്നത്. ഇത്തവണ എത്തിച്ചേര്‍ന്ന ഭക്തരെ ഡിടിപിസി അധികൃതരും പൊലീസും ചേര്‍ന്ന് വിരട്ടിയോടിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 07:26 pm IST
in Kottayam

മുണ്ടക്കയം: മഹാഭാരതത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന പാഞ്ചാലിമേട്ടില്‍ മതത്തെ മറയാക്കി നടത്തുന്ന കൈയേറ്റം തുടരുന്നു, ഇത്തവണ ഭുവനേശ്വരിക്ഷേത്രത്തിന്റെ ആറാട്ടുകുളം നികത്തിയാണ് സര്‍ക്കാര്‍ ഒത്താശയോടെ പഞ്ചാലിമേടിന്റെ സാംസ്‌ക്കാരിക തനിമ നശിപ്പിച്ചിരിക്കുന്നത്. പാഞ്ചാലിമേടിന്റെ പൗരാണിക ചരിത്രം പൂര്‍ണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. 

പ്രസിദ്ധമായ വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പാഞ്ചാലിമേടും ഭുവനേശ്വരി ക്ഷേത്രവും. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളില്‍ രാഷ്‌ട്രീയ സ്വാധീനമുള്ള ഒരു മതവിഭാഗം അവരുടെ മതചിഹ്നം ഉയര്‍ത്തി പാഞ്ചാലിമേടിന്റെ ഒരു ഭാഗം കൈയടക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ തീരുമാനത്തില്‍  ഇടുക്കി ഡിടിപിസിക്ക് പില്‍ഗ്രിം ടൂറിസം വികസനമെന്ന പേരില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയടക്കം വിട്ടുനല്‍കിയത്. തുടര്‍ന്ന് ഡിടിപിസി ഇവിടെ പ്രവേശന കവാടം ഉയര്‍ത്തി ഫീസും ഏര്‍പ്പെടുത്തി.  

ഭുവനേശ്വരി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകുന്ന ഭക്തരും ഡിടിപിസി യുടെ 20 രൂപ പാസ് എടുക്കേണ്ട ഗതികേടാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇതിനു പുറമെയാണ്  ലേക്ക് പാര്‍ക്ക് എന്നും മറ്റും പറഞ്ഞ് പുരാണങ്ങളില്‍ പരാമര്‍ശിതമായ, ഹിന്ദുക്കള്‍ക്കിടയില്‍ വിശ്വാസപരമായ പാഞ്ചാലിമേട്ടിലെ കുളം നികത്തി പരിസ്ഥിതിക്കും ക്ഷേത്രാന്തരീക്ഷത്തിനും കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നത്. പില്‍ഗ്രിം ടുറിസമെന്നത് മാറി പണപ്പിരിവിന് അനുയോജ്യമായ പദ്ധതികളാണ് ജില്ലാ ഭരണകൂടം ഇവിടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതില്‍ ഭക്തര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്.  

കൈയേറ്റക്കാര്‍ക്ക് മുന്നില്‍ പാഞ്ചാലിമേടിന്റെ ഹൈന്ദവ പ്രതിശ്ചായ ഇല്ലായ്‌മ ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിച്ചു. മകരസംക്രമ ദിനത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് പാഞ്ചാലിമേട്ടില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാന്‍ എത്തിച്ചേരുന്നത്. ഇത്തവണ എത്തിച്ചേര്‍ന്ന ഭക്തരെ ഡിടിപിസി  അധികൃതരും പൊലീസും ചേര്‍ന്ന് വിരട്ടിയോടിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭുവനേശ്വരി ക്ഷേത്രത്തിലേക്കുള്ള റോഡ് ഡിടിപിസി മുളനട്ട് അടയ്‌ക്കുക വരെയുണ്ടണ്ടായി. ഭക്തര്‍ക്കായി ക്ഷേത്രത്തിലേക്കുള്ള വഴി തുറന്നിടണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യത്തില്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

Tags: ക്ഷേത്രംkottayampanchalimedu temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.