Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭുവനേശ്വരി ക്ഷേത്രത്തിന്റെ ആറാട്ടുകുളം നികത്തി; പാഞ്ചാലിമേട്ടില്‍ സര്‍ക്കാര്‍ ഒത്താശയില്‍ പൈതൃക നശീകരണം തുടരുന്നു; പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

കൈയേറ്റക്കാര്‍ക്ക് മുന്നില്‍ പാഞ്ചാലിമേടിന്റെ ഹൈന്ദവ പ്രതിശ്ചായ ഇല്ലായ്‌മ ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിച്ചു. മകരസംക്രമ ദിനത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് പാഞ്ചാലിമേട്ടില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാന്‍ എത്തിച്ചേരുന്നത്. ഇത്തവണ എത്തിച്ചേര്‍ന്ന ഭക്തരെ ഡിടിപിസി അധികൃതരും പൊലീസും ചേര്‍ന്ന് വിരട്ടിയോടിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 07:26 pm IST
in Kottayam

മുണ്ടക്കയം: മഹാഭാരതത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന പാഞ്ചാലിമേട്ടില്‍ മതത്തെ മറയാക്കി നടത്തുന്ന കൈയേറ്റം തുടരുന്നു, ഇത്തവണ ഭുവനേശ്വരിക്ഷേത്രത്തിന്റെ ആറാട്ടുകുളം നികത്തിയാണ് സര്‍ക്കാര്‍ ഒത്താശയോടെ പഞ്ചാലിമേടിന്റെ സാംസ്‌ക്കാരിക തനിമ നശിപ്പിച്ചിരിക്കുന്നത്. പാഞ്ചാലിമേടിന്റെ പൗരാണിക ചരിത്രം പൂര്‍ണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. 

പ്രസിദ്ധമായ വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പാഞ്ചാലിമേടും ഭുവനേശ്വരി ക്ഷേത്രവും. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളില്‍ രാഷ്‌ട്രീയ സ്വാധീനമുള്ള ഒരു മതവിഭാഗം അവരുടെ മതചിഹ്നം ഉയര്‍ത്തി പാഞ്ചാലിമേടിന്റെ ഒരു ഭാഗം കൈയടക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ തീരുമാനത്തില്‍  ഇടുക്കി ഡിടിപിസിക്ക് പില്‍ഗ്രിം ടൂറിസം വികസനമെന്ന പേരില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയടക്കം വിട്ടുനല്‍കിയത്. തുടര്‍ന്ന് ഡിടിപിസി ഇവിടെ പ്രവേശന കവാടം ഉയര്‍ത്തി ഫീസും ഏര്‍പ്പെടുത്തി.  

ഭുവനേശ്വരി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകുന്ന ഭക്തരും ഡിടിപിസി യുടെ 20 രൂപ പാസ് എടുക്കേണ്ട ഗതികേടാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇതിനു പുറമെയാണ്  ലേക്ക് പാര്‍ക്ക് എന്നും മറ്റും പറഞ്ഞ് പുരാണങ്ങളില്‍ പരാമര്‍ശിതമായ, ഹിന്ദുക്കള്‍ക്കിടയില്‍ വിശ്വാസപരമായ പാഞ്ചാലിമേട്ടിലെ കുളം നികത്തി പരിസ്ഥിതിക്കും ക്ഷേത്രാന്തരീക്ഷത്തിനും കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നത്. പില്‍ഗ്രിം ടുറിസമെന്നത് മാറി പണപ്പിരിവിന് അനുയോജ്യമായ പദ്ധതികളാണ് ജില്ലാ ഭരണകൂടം ഇവിടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതില്‍ ഭക്തര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്.  

കൈയേറ്റക്കാര്‍ക്ക് മുന്നില്‍ പാഞ്ചാലിമേടിന്റെ ഹൈന്ദവ പ്രതിശ്ചായ ഇല്ലായ്‌മ ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിച്ചു. മകരസംക്രമ ദിനത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് പാഞ്ചാലിമേട്ടില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാന്‍ എത്തിച്ചേരുന്നത്. ഇത്തവണ എത്തിച്ചേര്‍ന്ന ഭക്തരെ ഡിടിപിസി  അധികൃതരും പൊലീസും ചേര്‍ന്ന് വിരട്ടിയോടിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭുവനേശ്വരി ക്ഷേത്രത്തിലേക്കുള്ള റോഡ് ഡിടിപിസി മുളനട്ട് അടയ്‌ക്കുക വരെയുണ്ടണ്ടായി. ഭക്തര്‍ക്കായി ക്ഷേത്രത്തിലേക്കുള്ള വഴി തുറന്നിടണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യത്തില്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

Tags: ക്ഷേത്രംkottayampanchalimedu temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.