Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയെപ്പോലെ ശിവാജി മാത്രം

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, അങ്ങനെ രാവും പകലും പലതു കഴിഞ്ഞു. എന്നാലും ശിവാജിയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല. ഏറെ ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷം പോളാദഖാന്‍ അറിഞ്ഞു, ശിവാജിയെക്കുറിച്ചല്ല, മറിച്ച് എങ്ങനെയാണ് അദ്ദേഹം അവിടുന്ന് കടന്നുകളഞ്ഞതെന്ന്. ശിവാജിയും സംഭാജിയും മധുരപലഹാര കൊട്ടകളില്‍ ഇരുന്നാണ് പുറത്തുപോയതെന്ന് അറിഞ്ഞു. നഗരത്തില്‍ ഈ വാര്‍ത്തയും പരന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 15, 2021, 10:21 pm IST
inSamskriti

ആഗ്രാ നഗരത്തില്‍ സര്‍വ്വത്ര വൃത്താന്തം പ്രചരിച്ചു. കേട്ടവര്‍ കേട്ടവര്‍ അദ്ഭുതപ്പെട്ടു. ബാദശാഹയുടെ മൂക്കിനു താഴെ നിന്ന് പുത്രനോടൊപ്പം പലായനം ചെയ്ത മറാഠാരാജേയുടെ സാഹസത്തെ എല്ലാവരും പ്രശംസിച്ചു. എന്നാല്‍ ബാദശാഹയുടെ ഉറക്കം കെടുത്തി.

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, അങ്ങനെ രാവും പകലും പലതു കഴിഞ്ഞു. എന്നാലും ശിവാജിയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല. ഏറെ ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷം പോളാദഖാന്‍ അറിഞ്ഞു, ശിവാജിയെക്കുറിച്ചല്ല, മറിച്ച് എങ്ങനെയാണ് അദ്ദേഹം അവിടുന്ന് കടന്നുകളഞ്ഞതെന്ന്. ശിവാജിയും സംഭാജിയും മധുരപലഹാര കൊട്ടകളില്‍ ഇരുന്നാണ് പുറത്തുപോയതെന്ന് അറിഞ്ഞു. നഗരത്തില്‍ ഈ വാര്‍ത്തയും പരന്നു. മധുരം കഴിച്ച് ആനന്ദമനുഭവിച്ചവരുടെ മുഖത്ത് ചെറുനാരങ്ങ പിഴിഞ്ഞതുപോലെയായി. ശിവാജിയുടെ പ്രതിഭാപ്രകാശം കൊണ്ട് ഔറംഗസേബിന്റെ കണ്ണില്‍ ഇരുട്ട് കയറി.

ക്രമേണ ഈ വര്‍ത്തമാനം ദേശത്ത് എല്ലായിടത്തും പടര്‍ന്നു. ലോകത്ത് കല്‍പ്പിതകഥകളെഴുതുന്നതില്‍ നിപുണന്മാരായവരും ശിവാജി സ്വീകരിച്ച ഉപായം കേട്ട് പരാജയം അംഗീകരിച്ചു. ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതൊരത്യപൂര്‍വ സംഭവമാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നുവരെ ജയില്‍ ചാടി രക്ഷപ്പെട്ട തടവുകാരുടെ സംഖ്യ ഏറെ ഉണ്ടാവാം. കൈക്കൂലി കൊടുത്ത്, ഭിത്തിതുരന്ന്, താഴ് പൊട്ടിച്ച് എന്നിങ്ങനെ പോയവരുടെ സംഖ്യയും വളരെ കൂടുതലാവാം. എന്നാല്‍ ശത്രുവിന്റെ രാജധാനിയില്‍ ശത്രുസൈന്യത്തിന്റെ സുരക്ഷാ വ്യവസ്ഥയെ ഭേദിച്ച് അവരുടെ മുഖത്ത് മധുരമിട്ട് അവരുടെ ആശീര്‍വാദം വാങ്ങി അച്ഛനും മകനും  

കടന്നുകളഞ്ഞു. എന്നുതന്നെയല്ല ഒരാളൊ ഒരു ദിവസമോ അല്ല, ആനകള്‍, കുതിരകള്‍, രത്‌നങ്ങള്‍, സേവകന്മാര്‍, സൈനികര്‍ ഉള്‍പ്പെടെ തന്റെ മകനേയും കൊണ്ട് ആയിരത്തിലേറെ മൈല്‍ ദൂരം ശത്രുപ്രദേശത്തുകൂടി ഉള്ള പലായനം!! ശിവാജിയെപ്പോലെ ശിവാജി മാത്രം അദ്ദേഹത്തോടൊപ്പം തുലനം ചെയ്യാന്‍ മറ്റൊരാളില്ല തന്നെ.

ഇനിയങ്ങോട്ട് പതുക്കെ പോയാല്‍ അപായം അധികമായിരിക്കും. ശത്രു സങ്കല്‍പ്പ ലോകത്തില്‍ ഇരിക്കുന്ന കാലം 17-18 മണിക്കൂര്‍ സമയം മാത്രമാണ്, ആത്മരക്ഷണത്തിന് ആധാരം. ഇനിയിപ്പോള്‍ ഔറംഗസേബിന്റെ രഹസ്യവിഭാഗത്തിന്റെ ജാലം എല്ലായിടവും തന്നെ അനുഗമിക്കുന്നുണ്ടാകുമെന്ന് ശിവാജിക്കറിയാം. അതുകൊണ്ട് വില്ലില്‍നിന്നു വിട്ട അമ്പുപോലെ അവര്‍ ദക്ഷിണ ദിശയിലേക്ക് വായുവേഗത്തില്‍ സഞ്ചരിച്ചു. വഴിയില്‍ ഓരോ പഥവും അപകടം നിറഞ്ഞതാണ്. ഓരോ ഗ്രാമവും ആപത്തുകളുടെ കൂടാണ്. ശിവാജിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം ലഭിക്കും എന്ന ആശകൊണ്ട് മുഗള്‍ സൈനികരും രഹസ്യ വിഭാഗക്കാരും അനേകം മുസ്ലിങ്ങളും അവസരം പ്രതീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. വടക്കുനിന്ന് തെക്കോട്ടുള്ള യാത്രയില്‍ ശ്രീസമര്‍ത്ഥ രാമദാസ സ്വാമികളുടെ മഠങ്ങള്‍ ശിവാജിക്ക് വിശേഷിച്ചു സഹായങ്ങള്‍ ചെയ്തു. പലതവണ ശിവാജി ശത്രുവിന്റെ കൈയില്‍ പെട്ടതുപോലെ ആയി.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.