Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനിലേക്ക് പോയ100 കശ്മീരി യുവാക്കള്‍ അപ്രത്യക്ഷരായതെവിടെ? തീവ്രവാദികളായെന്ന് സംശയം

'2020 ഏപ്രില്‍ 1 മുതല്‍ 6 വരെ തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിയമപരമായ രേഖകളുമായി പാകിസ്ഥാന്‍സന്ദര്‍ശിച്ചവരും പിന്നീട് ഒരിക്കലും തിരിച്ചുവരാത്തവരുമാണ്,' ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 07:24 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വിസയെടുത്ത് പാകിസ്ഥാനിലേക്ക് പോയ കശ്മീരി ചെറുപ്പക്കാരില്‍ 100 പേര്‍ അപ്രത്യക്ഷരായെന്ന് കേന്ദ്ര സുരക്ഷാവൃത്തങ്ങളുടെ കണ്ടെത്തല്‍.

ഇവര്‍ഒന്നുകില്‍  എത്തിയതിന്‌ ശേഷം അപ്രത്യക്ഷമായതായിരിക്കാം. അല്ലെങ്കില്‍ ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കില്ലെന്ന വിലയിരുത്തലിലാണ് ‌കേന്ദ്രം. എന്തായാലും  ഇവരെല്ലാം ഏതെങ്കിലുംതീവ്രവാദസംഘടനകളുടെയോ  അതല്ലെങ്കില്‍ ഏതെങ്കിലും സ്ലീപ്പര്‍സെല്ലുകളുടെയോ ഭാഗമായി മാറിയിരിക്കാമെന്ന് ഇതേക്കുറിച്ച്    മാധ്യമങ്ങളോട് ‌സംസാരിച്ച  ഐപിഎസ് ഉദ്യോഗസ്ഥന്‍പറയുന്നു.

‘ഒന്നുകില്‍ ഈ ചെറുപ്പക്കാരെ  ബ്രെയിന്‍വാഷ് ചെയ്തതിന്‌ ശേഷം തീവ്രവാദപരിശീലനത്തിന് വിധേയരാക്കിയിരിക്കാം. അതല്ലെങ്കില്‍ ഇന്ത്യാവിരുദ്ധപ്രചാരണം നടത്തുന്നതിനായി ഇവര്‍ വശംവദരായേക്കാം. ഇത്തരംചെറുപ്പക്കാരെ  വീണ്ടും  മുഖ്യധാരയിലേക്ക്‌  കൊണ്ടുവരിക വലിയ വെല്ലുവിളിയാണ്,’ കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

കശ്മീരി യുവാക്കള്‍ ഹ്രസ്വകാലത്തേക്കുള്ള പാക് വിസയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പോവുക പതിവാണ്. രണ്ടു വര്‍ഷംമുമ്പ് പാകിസ്ഥാനിലേക്ക്‌ പോയ ചെറുപ്പക്കാരെയെല്ലാം ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. മടങ്ങിയെത്തിയതിന് ‌ശേഷമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണ്.പലര്‍ക്കും ഇത് ബുദ്ധിമുട്ടായെങ്കിലും ഈ മുന്‍കരുതല്‍ എപ്പോഴും നല്ലതാണെന്ന അഭിപ്രായമാണ് സുരക്ഷാവൃത്തങ്ങള്‍ക്ക്.

‘കശ്മീരിലെചെറുപ്പക്കാരോട് പാകിസ്ഥാനിലേക്ക്  പോകരുതെന്ന് വിലക്കാന്‍ ‌നമുക്കാവില്ല. അവരെ നിയന്ത്രിക്കാനും അവരെ നിരീക്ഷാനും മാത്രമേ നമുക്ക് കഴിയൂ,’ -ഉദ്യോഗസ്ഥന്‍ പറയുന്നു. ‘2020 ഏപ്രില്‍ 1 മുതല്‍ 6 വരെ തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിയമപരമായ രേഖകളുമായി പാകിസ്ഥാന്‍സന്ദര്‍ശിച്ചവരും പിന്നീട് ഒരിക്കലും തിരിച്ചുവരാത്തവരുമാണ്,’ ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags: terrorismpakistanterroristsmissingകശമീര്‍visa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.