Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനിലേക്ക് പോയ100 കശ്മീരി യുവാക്കള്‍ അപ്രത്യക്ഷരായതെവിടെ? തീവ്രവാദികളായെന്ന് സംശയം

'2020 ഏപ്രില്‍ 1 മുതല്‍ 6 വരെ തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിയമപരമായ രേഖകളുമായി പാകിസ്ഥാന്‍സന്ദര്‍ശിച്ചവരും പിന്നീട് ഒരിക്കലും തിരിച്ചുവരാത്തവരുമാണ്,' ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 07:24 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വിസയെടുത്ത് പാകിസ്ഥാനിലേക്ക് പോയ കശ്മീരി ചെറുപ്പക്കാരില്‍ 100 പേര്‍ അപ്രത്യക്ഷരായെന്ന് കേന്ദ്ര സുരക്ഷാവൃത്തങ്ങളുടെ കണ്ടെത്തല്‍.

ഇവര്‍ഒന്നുകില്‍  എത്തിയതിന്‌ ശേഷം അപ്രത്യക്ഷമായതായിരിക്കാം. അല്ലെങ്കില്‍ ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കില്ലെന്ന വിലയിരുത്തലിലാണ് ‌കേന്ദ്രം. എന്തായാലും  ഇവരെല്ലാം ഏതെങ്കിലുംതീവ്രവാദസംഘടനകളുടെയോ  അതല്ലെങ്കില്‍ ഏതെങ്കിലും സ്ലീപ്പര്‍സെല്ലുകളുടെയോ ഭാഗമായി മാറിയിരിക്കാമെന്ന് ഇതേക്കുറിച്ച്    മാധ്യമങ്ങളോട് ‌സംസാരിച്ച  ഐപിഎസ് ഉദ്യോഗസ്ഥന്‍പറയുന്നു.

‘ഒന്നുകില്‍ ഈ ചെറുപ്പക്കാരെ  ബ്രെയിന്‍വാഷ് ചെയ്തതിന്‌ ശേഷം തീവ്രവാദപരിശീലനത്തിന് വിധേയരാക്കിയിരിക്കാം. അതല്ലെങ്കില്‍ ഇന്ത്യാവിരുദ്ധപ്രചാരണം നടത്തുന്നതിനായി ഇവര്‍ വശംവദരായേക്കാം. ഇത്തരംചെറുപ്പക്കാരെ  വീണ്ടും  മുഖ്യധാരയിലേക്ക്‌  കൊണ്ടുവരിക വലിയ വെല്ലുവിളിയാണ്,’ കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

കശ്മീരി യുവാക്കള്‍ ഹ്രസ്വകാലത്തേക്കുള്ള പാക് വിസയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പോവുക പതിവാണ്. രണ്ടു വര്‍ഷംമുമ്പ് പാകിസ്ഥാനിലേക്ക്‌ പോയ ചെറുപ്പക്കാരെയെല്ലാം ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. മടങ്ങിയെത്തിയതിന് ‌ശേഷമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണ്.പലര്‍ക്കും ഇത് ബുദ്ധിമുട്ടായെങ്കിലും ഈ മുന്‍കരുതല്‍ എപ്പോഴും നല്ലതാണെന്ന അഭിപ്രായമാണ് സുരക്ഷാവൃത്തങ്ങള്‍ക്ക്.

‘കശ്മീരിലെചെറുപ്പക്കാരോട് പാകിസ്ഥാനിലേക്ക്  പോകരുതെന്ന് വിലക്കാന്‍ ‌നമുക്കാവില്ല. അവരെ നിയന്ത്രിക്കാനും അവരെ നിരീക്ഷാനും മാത്രമേ നമുക്ക് കഴിയൂ,’ -ഉദ്യോഗസ്ഥന്‍ പറയുന്നു. ‘2020 ഏപ്രില്‍ 1 മുതല്‍ 6 വരെ തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിയമപരമായ രേഖകളുമായി പാകിസ്ഥാന്‍സന്ദര്‍ശിച്ചവരും പിന്നീട് ഒരിക്കലും തിരിച്ചുവരാത്തവരുമാണ്,’ ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags: കശമീര്‍visaterrorismpakistanterroristsmissing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.