Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: ചൈനയെ നിലപാട് മാറ്റത്തിലേക്ക് നയിച്ച കാരണങ്ങള്‍ ?

ചൈനയുടെ മാറിയ നിലപാടിലേക്ക് വെളിച്ചം വിശുന്ന അഞ്ച് കാരണങ്ങള്‍ പിജെഎസ് സന്ധു പങ്കുവെക്കുന്നു.സന്ധുവിന്റെ കുറിപ്പിലേക്ക്. 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ വിദഗ്ധനാണ്. 1966ലാണ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. 37 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. ഇപ്പോള്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറും എഡിറ്ററുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2021, 08:17 pm IST
in World

1950കള്‍ മുതല്‍ 1980 കള്‍ വരെയുള്ള ചൈനയല്ല ഇന്നത്തേത്. എന്താണ് ഇന്ത്യയുമായുള്ള ചൈനയുടെ നിലപാടിലെ അടിസ്ഥാന മാറ്റത്തിനുള്ള കാരണങ്ങള്‍? ഈ ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇന്ത്യയുടെ പ്രതിരോധ ദൗത്യത്തിലെ പ്രധാനിയും ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്ത റിട്ട. മേജര്‍ ജനറല്‍ പിജെഎസ് സന്ധു. അരുണാചലില്‍ ചൈനക്കാര്‍ പുതിയ ഗ്രാമം സ്ഥാപിച്ചുവെന്ന് പ്രതിപക്ഷം മുറവിളി കൂട്ടുമ്പോല്‍ ഈ ചോദ്യത്തിന് നമ്മള്‍ ഉത്തരം തേടേണ്ടിയിരിക്കുന്നു.

ഇന്ത്യാ-ചൈന പ്രശ്‌നത്തില്‍ ഒട്ടേറെ പ്രധാന പുസ്തകങ്ങള്‍ രചിച്ച വ്യക്തികൂടിയാണ് മേജര്‍ ജനറല്‍ പിജെഎസ് സന്ധു . ചൈനയെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ രചനകള്‍ പ്രശസ്തമാണ്. ഇതില്‍ റൈസിംഗ് ചൈന, ചൈനാസ് ക്വസ്റ്റ് ഫോര്‍ ഗ്ലോബല്‍ ഡൊമിനന്‍സ് എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര രചനകളാണ്. അദ്ദേഹം എഡിറ്റ് ചെയ്ത പുസതകമാണ് ‘1962 എ വ്യൂ ഫ്രം ദ അദര്‍സൈഡ് ഓഫ് ദി ഹില്‍’.  

1962ലെ ഇന്ത്യാ ചൈനായുദ്ധത്തിന് ശേഷം അഞ്ച് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും ഇന്ത്യയുടെ മനസ്സാക്ഷിയില്‍ ഈ യുദ്ധത്തിന്റെ അനുരണനങ്ങളുണ്ട്. ഇപ്പോഴും ചൈനയുമായി ഇടപെടേണ്ടിവരുമ്പോഴൊക്കെ ആ യുദ്ധം ഇന്ത്യയുടെ നിലപാടുകളില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന സജീവസാന്നിധ്യമാണ്. പലപ്പോഴും ദേശീയ സുരക്ഷയുടെ പേരില്‍ ഇതെല്ലാം ഒളിപ്പിച്ചുവെക്കാനാണ് നമ്മള്‍ പലപ്പോഴും ശ്രമിക്കുന്നത്. മേജര്‍ ജനറല്‍ പിജെഎസ് സന്ധു 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ വിദഗ്ധനാണ്. 1966ലാണ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. 37 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. ഇപ്പോള്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറും എഡിറ്ററുമാണ്.

ചൈനയുടെ മാറിയ നിലപാടിലേക്ക് വെളിച്ചം വിശുന്ന അഞ്ച് കാരണങ്ങള്‍ പിജെഎസ് സന്ധു പങ്കുവെക്കുന്നു.സന്ധുവിന്റെ കുറിപ്പിലേക്ക്:

 ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സില്‍( ഐസി ഡബ്ല്യുഎ) ചൈനീസ് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ അഫയേഴ്‌സ് (സിപി ഐഎഫ്എ)യില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായി ചര്‍ച്ചകളില്‍ പങ്കുകൊള്ളാന്‍ എനിക്ക് ഒരവസരമുണ്ടായി.

ഇന്ത്യയോടുള്ള ചൈനയുടെ മാറിയ നിലപാടാണ് എന്നെ അതിശയിപ്പിച്ചത്. പൊതുവേ മനസ്സിലാക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായി ഒരു വലിയ മാറ്റത്തിന്റെ സുചനയാണ് ചൈനയുടെ പ്രതിനിധിസംഘം ഇപ്പോള്‍ പറയുന്നത്.

അഞ്ച് പോയിന്‍റുകളാണ് താഴെ പറയുന്നത്. ഇതില്‍ പരിഹാര സാധ്യതകളും തര്‍ക്കകാരണങ്ങളും ഉണ്ട്.

1. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പുതിയ ഒരു അധികാരബന്ധം വളര്‍ത്തിയെടുക്കാവുന്നതാണ്. പക്ഷെ ഇതിന് ഇരുകൂട്ടരും അതിര്‍ത്തി തര്‍ക്കങ്ങള്‍ മാറ്റിവെച്ച് ആഗോള പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം.

2. 1950ളിലും 60കളിലും 70കളിലും 80കളിലും ചൈന വാഗ്ദാനം ചെയ്തതൊന്നും ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇത്രയുംകാലം അവര്‍ ആഗ്രഹിച്ചത് വിവേചനം കൂടാതെ എല്ലാ വ്യവസ്ഥകളോടും കൂടി ഒരുമിച്ച് അംഗീകരിക്കേണ്ട കരാറാണ്. പക്ഷെ ഇപ്പോള്‍ അവരുടെ നിലപാട് മാറി. ചൈനയില്‍ ഇപ്പോള്‍ ഒരു ശക്തമായ ദേശീയവികാരമുണ്ട്. അത് നിഷേധിക്കാനാവില്ല.

3. ചൈനീസ് ഭാഗത്ത് മാവോ, ചൗ ഇന്ത്യാപക്ഷത്ത് നെഹ്രു- ഇത് ശക്തമായ നേതൃനിരയാണ്. അവര്‍ക്ക് പരിഹരിക്കാന്‍ സാധിക്കാത്തത് ഇന്നത്തെ നേതാക്കള്‍ക്ക് ഒരിയ്‌ക്കലും സാധിക്കില്ല. ഇപ്പോഴത്തെ നേതാക്കള്‍ അത്രയ്‌ക്ക് ശക്തരല്ല. അവര്‍ക്ക് ഒരിയ്‌ക്കല്‍ എടുത്ത നിലപാട് മയപ്പെടുത്താനോ പൊതുജനകാഴ്ചപ്പാടിനേയോ അവഗണിക്കാനോ ഉള്ള കരുത്തില്ല.

4. യഥാര്‍ത്ഥ നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍)യില്‍ വ്യക്തതയുണ്ടായാല്‍ അത് പരസ്പരധാരണ വികസിക്കാനും അതിര്‍ത്തിയിലെ സൈനികര്‍ തമ്മിലുള്ള തെറ്റിദ്ധാരണ കുറയ്‌ക്കാനും സഹായിക്കും.

5. മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉണ്ടായ ഡോ. ലോബ്‌സാങ് സംഗായുടെ സാന്നിധ്യം ചൈനയില്‍ വലിയ അന്ധാളിപ്പ് ഉണ്ടാക്കി. നാടുകടത്തപ്പെട്ട ടിബറ്റന്‍ സര്‍ക്കാരിന്റെ തലവനാണ് ഡോ.ലോബ്‌സാങ്. ഇന്ത്യയുടെ ടിബറ്റ് സംബന്ധിച്ച കാഴ്ചപ്പാട് മാറിയിരിക്കുന്നു എന്ന് ചൈന തെറ്റിദ്ധരിക്കാന്‍ ഈ സംഭവം ഇടയാക്കി. ചൈനയെ സംബന്ധിച്ചിടത്തോളം ടിബറ്റ് ഒരു ഗൗരവപ്പെട്ട വിഷയമാണ്. 

മേല്‍ സൂചിപ്പിച്ച അഞ്ച് പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും തുറന്ന സംവാദം അര്‍ഹിക്കുന്നു.

Tags: നെഹ്‌റുഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംindiachinaഅതിര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.