Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണം: ക്രിസ്ത്യാനികളെ വിമര്‍ശിച്ച നായിഡുവിനെതിരെ ടിഡിപിയിലെ ക്രിസ്ത്യന്‍ മുന്‍ എംഎല്‍എ രാജിവെച്ചു

രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച ചന്ദ്രബാബു നായിഡു ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 03:44 pm IST
inIndia

വിശാഖപട്ടണം: മുന്‍ ആന്ധ്രമുഖ്യമന്ത്രിയും ടിഡിപിനേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ ക്രിസ്ത്യന്‍ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍മതവിഭാഗക്കാരനായ ടിഡിപി മുന്‍ എംഎല്‍എ ഫിലിപ് സി ടോര്‍ച്ചര്‍ രാജിവെച്ചു.

രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച ചന്ദ്രബാബു നായിഡു ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡിയെ ക്രിസ്ത്യന്‍ മുഖ്യമന്ത്രി എന്ന് വരെ ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ എംഎല്‍എ ഫിലിപ്പ് സി ടോര്‍ച്ചര്‍ രാജിവെച്ചത്.

2014 മുതല്‍ 2019 വരെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ടോര്‍ച്ചര്‍. ചന്ദ്രബാബു നായിഡുവിന്റെ സമീപനത്തില്‍ അമ്പരപ്പുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.1983 മുതല്‍ 37 വര്‍ഷക്കാലം ടിഡിപി പ്രവര്‍ത്തകനായിരുന്നു ടോര്‍ച്ചര്‍.

അതേ സമയം ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വര്‍ധിച്ചുവരികയാണ്. 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അച്ഛന്‍ വൈ. രാജശേഖരറെഡ്ഡിയുടെയും തുടര്‍ന്നുള്ള വിവിധ സര്‍ക്കാരുകളുടെയും കാലത്ത് പിടിച്ചെടുത്തതായി കണക്കുകള്‍ പറയുന്നു. ഏകദേശം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 150ഓളം ക്ഷേത്രങ്ങള്‍ ആന്ധ്രയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു വിജയവാഡയിലെ രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം.

ടിഡിപി മുന്‍എംഎല്‍എയുടെ രാജിയോടെ ആന്ധ്രയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണമെന്ന വിഷയം കൂടുതല്‍ ചൂടുപിടിക്കുകയാണ്. ഇതിനിടെ ചന്ദ്രബാബുനായിഡു ഭരിക്കുന്ന കാലത്ത് 30ഓളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന കണക്കുകളുമായി ജഗന്‍ മോഹന്‍ റെഡ്ഡി എത്തിയിരിക്കുകയാണ്. ആ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുമെന്ന നിലപാടിലൂടെ തന്റെ കാലത്ത് മാത്രമല്ല, തെലുഗുദേശം പാര്‍ട്ടിയുടെ ഭരണകാലത്തും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു എന്ന വരുത്തിതീര്‍ക്കുകവഴി വിമര്‍ശനങ്ങളില്‍ നിന്നും തടിയൂരാനാണ് ജഗന്‍മോഹന്‍ റെഡ്ഡി ശ്രമിക്കുന്നത്. എന്തായാലും ജഗന്‍ മോഹന്റെ ഭരണകാലത്ത് ക്രിസ്ത്യന്‍ സമുദായത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുക വഴി പരസ്യമായ ക്രൈസ്തവ പ്രീണനം നടക്കുകയാണ്. അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ഒരു ക്രൈസ്തവ മതപ്രചാരകനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പള്ളികള്‍ കെട്ടിപ്പൊക്കുകയും കൂടുതല്‍ പേരെ ക്രൈസ്തവ സമുദായത്തിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു. 

Tags: ഹിന്ദുക്ഷേത്രംആന്ധ്രക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നുചന്ദ്രബാബു നായിഡു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പത്തിലകളുമായി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതനില്‍ അധ്യാപകരും രക്ഷിതാക്കളും.
Thrissur

പത്തിലക്കറിയൊരുക്കി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.