Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊഴികൊടുക്കാന്‍ സ്പീക്കര്‍ തയാറാകുമോ?

സ്പീക്കറുടെ പേര് വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്നും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയും സ്പീക്കര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. അതില്‍, ''സ്വപ്നയുമായി സൗഹൃദമുണ്ട്, അറിയാം, പക്ഷേ, അവരുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല, പശ്ചാത്തലം അറിയാതെ പോയത് ചെറിയ പിശകാണെ''ന്നുമാണ് വിശദീകരിച്ചത്. ഈ 'സൗഹാര്‍ദം' എന്തായിരുന്നുവെന്നും 'ഞെട്ടിക്കുന്ന പശ്ചാത്തലം' എന്തായിരുന്നു, അത് എന്നാണ് അറിഞ്ഞത്, എന്നതുമാണ് കസ്റ്റംസ് അറിയാന്‍ ശ്രമിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 2, 2021, 11:38 am IST
inKerala

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും നിയമസഭയേയും ജനങ്ങളേയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കെ, കള്ളക്കടത്തു കേസില്‍ മൊഴി നല്‍കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്വയം തയാറാകുമോ എന്നതാണ് ചോദ്യം.

സ്പീക്കറുടെ പേര് വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്നും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയും സ്പീക്കര്‍ വാര്‍ത്താ  സമ്മേളനം വിളിച്ചു. അതില്‍, ”സ്വപ്നയുമായി സൗഹൃദമുണ്ട്, അറിയാം, പക്ഷേ, അവരുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല, പശ്ചാത്തലം അറിയാതെ പോയത് ചെറിയ പിശകാണെ”ന്നുമാണ് വിശദീകരിച്ചത്. ഈ ‘സൗഹാര്‍ദം’ എന്തായിരുന്നുവെന്നും ‘ഞെട്ടിക്കുന്ന പശ്ചാത്തലം’ എന്തായിരുന്നു, അത് എന്നാണ് അറിഞ്ഞത്, എന്നതുമാണ് കസ്റ്റംസ് അറിയാന്‍ ശ്രമിക്കുന്നത്.

സ്പീക്കറുടെ മൊഴിയെടുക്കുന്നതിന് ചട്ടങ്ങള്‍ ഒട്ടേറെ പാലിക്കേണ്ടതുണ്ട്. നിയമസഭാ സമ്മേളനം ജനുവരി എട്ടിന് ചേരാന്‍ പോകുകയാണ്. 15 ന് ബജറ്റും അവതരിപ്പിക്കണം. തെരഞ്ഞെടുപ്പിനു പോകുന്ന സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ നിയമസഭാ സമ്മേളനമാണ്. അതു നടന്നില്ലെങ്കില്‍ ഭരണ സ്തംഭനംതന്നെ സംഭവിക്കാം. ഭരണഘടനാ പ്രതിസന്ധിയും വരാം. വിഷയം പ്രതിപക്ഷം ഉയര്‍ത്തിയാല്‍ സ്പീക്കര്‍ക്ക് സഭ നടത്തിക്കൊണ്ടു പോകുക എളുപ്പവുമാകില്ല.

ബാര്‍കോഴക്കേസില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ എല്‍ഡിഎഫ് നേതാക്കളുടെ ശൗര്യം സഭയില്‍ കാണിച്ചില്ലെങ്കിലും യുഡിഎഫ് നിലപാട് കുഴപ്പങ്ങള്‍ക്ക് കാരണമാകും.

എന്നാല്‍, ”ആക്ഷേപങ്ങള്‍ കിട്ടിയാ ല്‍ ചില അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും” അതില്‍ അസ്വാഭാവികത ഇല്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടുണ്ട്. മടിയില്‍ കനമില്ലെങ്കില്‍ പേടിക്കേണ്ടെന്ന പാര്‍ട്ടി നിലപാടുമുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ നടപടികള്‍ തടസമില്ലാതെ നടക്കാനുള്ള ഉത്തരവദിത്വമേറ്റെടുത്ത് മൊഴികൊടുക്കാന്‍ സ്പീക്കര്‍ സ്വയം ഹാജരാകുമോ എന്നാണ് അറിയേണ്ടത്.

സ്വപ്നയുടെ മൊഴി ഇങ്ങനെ

സ്വപ്നയുടെ രഹസ്യമൊഴി 2020 നവംബര്‍ 27 മുതല്‍ 29 വരെയാണ്; മൂന്നുവട്ടമായാണ് കോടതി രേഖപ്പെടുത്തിയത്.  മറ്റൊരു പ്രതി സരിത്തിന്റെ മൊഴിയുമുണ്ട്. ഒട്ടേറെ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തു കേസിലും അനുബന്ധ ഇടപാടുകളിലും ബന്ധമുള്ളതായി രണ്ടു പേരും വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ പറയുന്ന ഒരാള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണെന്നായിരുന്നു വാര്‍ത്ത.

ആ വിശിഷ്ട വ്യക്തി, പേട്ടയിലെ ഒരു ഫ്‌ളാറ്റില്‍ ചെല്ലാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സ്വപ്‌ന മൊഴി നല്‍കിയതായും വാര്‍ത്തയിലുണ്ടായിരുന്നു.  നാലാം നിലയിലെ ഫ്‌ളാറ്റില്‍ സരിത്തിനെയും കൂട്ടി ചെല്ലുമ്പോള്‍ അദ്ദേഹം ഗസല്‍ കേട്ടിരിക്കുകയായിരുന്നു. അവിടുന്ന്, സ്വപ്‌നയുടെ വാഹനത്തില്‍ ഔദ്യോഗിക വസതിയിലേക്കു പോയി. അവിടെ വച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്‌ന വാങ്ങി തന്നെ ഏല്‍പിച്ചെന്നും കോണ്‍സുലേറ്റിലെ ഉന്നതനു നല്‍കണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി.

പ്രാഥമിക അന്വേഷണം നടത്തിയ കസ്റ്റംസിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു.  കൂടുതല്‍ വിശദീകരണത്തിനും കസ്റ്റംസ് ചട്ടപ്രകാരം എല്ലാഭാഗങ്ങളും കേട്ട് രേഖപ്പെടുത്തേണ്ടതിനാലുമാണ് സ്പീക്കറുടെ മൊഴിയെടുക്കുന്നത്.

പേട്ടയിലെ ഫ്‌ളാറ്റ് ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരുടെ കൈവശമായിരുന്നു ഫ്‌ളാറ്റെന്നും തിരിച്ചറിഞ്ഞു. സ്പീക്കറും സ്വപ്നയും ഒപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്, അവ കൃത്രിമമല്ലെന്നും സ്ഥിരീകരിച്ചു.

Tags: സ്വര്‍ക്കടത്തുകേസ്ശ്രീരാമകൃഷ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

Kerala

ഒരു കോടിയുടെ സ്വര്‍ണക്കടത്ത്: ഭാര്യയ്‌ക്ക് ജാമ്യം അനുവദിച്ചു

Kerala

കരിപ്പൂരില്‍ മൂന്ന് കേസുകളിലായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

Kerala

സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ 12 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തു; സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് പരാമര്‍ശിച്ച് മോദി;’കേന്ദ്രം ആയുര്‍വേദത്തിന്റെ കയറ്റുമതിക്ക് ശ്രമിക്കുമ്പോള്‍ ഇവിടെ ചിലര്‍ സ്വര്‍ണ്ണം കടത്തുകയായിരുന്നു’

പുതിയ വാര്‍ത്തകള്‍

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.