Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ നിന്നും 50 സായുധ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്‍, ഡ്രോണുകള്‍ കശ്മീര്‍ അടക്കമുള്ള അതിര്‍ത്തികളില്‍ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്

സായുധ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യത്തിന് നിസാരമായി വെടിവെച്ചിടാന്‍ കഴിയുമെന്നാണ് വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിലെയും കശ്മീരിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും നിയന്ത്രണരേഖയിലും റഡാറുകളും യുദ്ധവിമാനങ്ങളും കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 10:33 am IST
in World

ന്യൂദല്‍ഹി :  പാക്കിസ്ഥാന് 50 സായുധ ഡ്രോണുകള്‍ ചൈന കൈമാറും. വിങ് ലൂങ്- 2 ഡ്രോണുകളാണ് കൈമാറുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രതിരോധത്തെ ചെറുക്കുന്നതിനായാണ് പാക്കിസ്ഥാന്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.  

ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി മേഖലയില്‍ വിന്യസിക്കാനാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ആഭ്യന്തരകലാപം രൂക്ഷമായ സിറിയ, ലിബിയ, അസര്‍ബെയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം സായുധ ഡ്രോണുകള്‍ സൈനിക മുന്നേറ്റത്തിന് ഏറെ സഹായകമായിരുന്നു. ചൈനയുടെയും തുര്‍ക്കിയുടെയും ഡ്രോണുകളാണ് ഇവിടെ ഉപയോഗിച്ചത്. ഇതേ രീതിയില്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനിക മുന്നേറ്റം പ്രതിരോധിക്കാന്‍ ചൈനീസ് ഡ്രോണുകള്‍ സഹായിക്കുമെന്നാണ് പാക്കിസ്ഥാന്‍ കണക്കാക്കുന്നത്.

അതേസമയം ഇത്തരം സായുധ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യത്തിന് നിസാരമായി വെടിവെച്ചിടാന്‍ കഴിയുമെന്നാണ് വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിലെയും കശ്മീരിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും നിയന്ത്രണരേഖയിലും റഡാറുകളും യുദ്ധവിമാനങ്ങളും കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഡ്രോണുകളുടെ സാന്നിധ്യം പെട്ടന്ന് കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുമെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ സായുധ ഡ്രോണുകള്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് സൈന്യം വിലയിരുത്തുന്നത്. തര്‍ക്കമില്ലാത്ത വ്യോമപരിധിയിലോ പാക്കിസ്ഥാന് മേധാവിത്വമുളള വ്യോമപരിധിയിലോ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് തടസമില്ല. അതുപോലെയല്ല ഇന്ത്യന്‍ വ്യോമാതിര്‍്ത്തി.  

കഴിഞ്ഞ മാസം നൈജീരിയയ്‌ക്കും വിങ് ലൂങ് ഡ്രോണുകള്‍ ചൈന കൈമാറിയിരുന്നു. ഇത്തരം എട്ട് ഡ്രോണുകള്‍ക്കാണ് നൈജീരിയ കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ ആദ്യബാച്ച് ഡ്രോണുകളാണ് കൈമാറിയത്. കമാന്‍ഡുകള്‍ അനുസരിച്ച് നിയന്ത്രിക്കാവുന്ന സോഫ്ട് വെയര്‍ മോഡില്‍ 31 മണിക്കൂര്‍ വരെ പറക്കാന്‍ സാധിക്കുന്നതാണ് ഈ ഡ്രോണുകള്‍. ഇതില്‍ 26 മണിക്കൂര്‍ ആക്രമണരീതിയിലും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.  

Tags: indiaജമ്മു കശ്മീര്‍pakistanchinaഡ്രോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Gulf

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

പുതിയ വാര്‍ത്തകള്‍

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.