Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തിരക്കിലമര്‍ന്ന് തൃശൂർ നഗരം, അവധിക്കാലം ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നല്ല തിരക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.പലചരക്ക്, പച്ചക്കറി, മത്സ്യ, മാംസ വിപണികളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 02:09 pm IST
inThrissur

തൃശൂര്‍: ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തൃശൂര്‍ നഗരം തിരക്കിലമരുന്നു. നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. കാറുകള്‍, ബൈക്കുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങളില്‍ നഗരത്തിലേക്കെത്തുന്നവരുടെ എണ്ണം പെരുകിയതാണ് കുരുക്ക് വര്‍ധിക്കാന്‍ കാരണമാക്കുന്നത്. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നല്ല തിരക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.പലചരക്ക്, പച്ചക്കറി, മത്സ്യ, മാംസ വിപണികളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ്.

മഹാമാരി രൂക്ഷമായി നില നില്‍ക്കുമ്പോഴും ആളുകള്‍ അതെല്ലാം ലംഘിക്കുന്ന രീതിയാണ് മിക്കപ്പോഴും അവലംബിക്കുന്നത്. ഞായറാഴ്ചയില്‍ കൂടുംബ സമേതം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരും ഏറെയുണ്ട്. മിക്ക പള്ളികളും അടഞ്ഞ് കിടപ്പാണേലും പള്ളികളുടെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കാനെത്തുന്നവരും ഏറെയാണ്. ക്രിസ്മസിന് തൊട്ടടുത്ത ദിവസങ്ങളില്‍ നഗരത്തില്‍ ഇനിയും തിരക്ക് അധികരിക്കാനാണ് സാധ്യത. ക്രിസ്മസ്, പുതുവര്‍ഷ സീസണ്‍ കണക്കിലെടുത്ത് തൃശൂര്‍ നഗരത്തില്‍ കൂടുതല്‍ ട്രാഫിക്ക് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വാഹനങ്ങള്‍ അധികരിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കുരുക്കില്‍പെട്ട് വാഹനങ്ങള്‍ നിരന്ന് കിടക്കുന്ന കാഴ്ചയാണ്. പൂങ്കുന്നം, പാട്ട്രായ്‌ക്കല്‍, അശ്വനി ജംഗ്ഷനുകളില്‍ മിക്ക സമയങ്ങളിലും വന്‍ ഗതാഗത കുരുക്കാണ്. ആവശ്യത്തിന് ട്രാഫിക്ക് പൊലീസുകാരില്ലാത്തതും കുരുക്ക് കൂടാന്‍ കാരണമാക്കുന്നുണ്ട് എം. ജി റോഡില്‍ മിക്ക സമയങ്ങളിലും വന്‍ കുരുക്കാണുണ്ടാകുന്നത്.

 കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ അവധികാലം ജാഗ്രതാകാലമാക്കി ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്. ക്രിസ്മസ് – പുതുവത്സര അവധി ആഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരത്തിനും യാത്രകള്‍ക്കും തയ്യാറെടുക്കുന്നവര്‍ കൃത്യമായി കോവിഡ്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി  പാലിച്ചു മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂ. കൂടാതെ ബാറുകള്‍ ബിവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതും പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. വ്യാജ മദ്യം തടയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും വിവിധ വകുപ്പുകള്‍ സഹകരിച്ച് നടപടികളെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെക്പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

Tags: Thrissurകളക്ടര്‍Xmas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.