Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പിനു ശേഷം മറുപടി: തോമസ് ഐസക് വിഭാഗീയത രൂക്ഷം; തോമസ് ഐസക് പരാജയമെന്ന് മുഖ്യമന്ത്രി

സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റോടെ തോമസ് ഐസക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന പ്രതീതിയാണ് പുറത്തു വരുന്നത്. വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തോമസ് ഐസക്ക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 2, 2020, 05:08 pm IST
in Kerala

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡിനെത്തുടര്‍ന്ന് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി. ഇന്നലെച്ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ധനമന്ത്രി തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞെങ്കിലും ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിന്റെ സൂചനയാണ് പ്രസ്താവനകളില്‍ നിന്ന് ലഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പായതുകൊണ്ട് തല്‍ക്കാലം മിണ്ടുന്നില്ല, അഭിപ്രായം പാര്‍ട്ടിയില്‍ പറയും. തെരഞ്ഞെടുപ്പിനു ശേഷം തുറന്നു പറയും എന്നാണ് തോമസ് ഐസക്കിന്റെ പ്രതികരണം.  

സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റോടെ തോമസ് ഐസക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന പ്രതീതിയാണ് പുറത്തു വരുന്നത്. വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തോമസ് ഐസക്ക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു.  

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.  കെഎസ്ഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.  

പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പ്രസ്താവന മുന്നറിയിപ്പു നല്‍കുന്നു. പാര്‍ട്ടിയും, എല്‍ഡിഎഫും ഒറ്റക്കെട്ടാണെന്നും ഇത്  രാഷ്‌ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ടെന്നുമാണ് സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് പാര്‍ട്ടിയിലെ വിമര്‍ശകരെ പ്രസ്താവന ഓര്‍മിപ്പിക്കുന്നുമുണ്ട്.

തോമസ് ഐസക് പരാജയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പൂര്‍ണ പരാജയമെന്ന് ആരോപിച്ച് സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധനയെ തുടര്‍ന്ന് പരസ്യ പ്രതികരണം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി രൂക്ഷമായാണ് വിമര്‍ശിച്ചത്.  എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെയാണു വിജിലന്‍സിന്റെ നടപടിക്കെതിരെ പ്രതികരിച്ചതെന്നായിരുന്നു ഐസക്കിന്റെ മറുപടി.

ഐസക്കും ആനത്തലവട്ടം ആനന്ദനും നടത്തിയ പരസ്യ വിമര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു.  സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള ആയുധമായി പരസ്യ പ്രതികരണം മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു സാധാരണ പരിശോധന എന്ന നിലയിലാണ്  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇത് എല്ലാ വകുപ്പിനും  

ബാധകമാണ്. മന്ത്രിയില്‍ നിന്നുണ്ടായ പ്രതികരണം സര്‍ക്കാരിന്  ചേര്‍ന്നതല്ലെന്നും പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞു.  മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവാദിത്വപ്പെട്ടവര്‍  പരസ്യമായി പ്രതികരിക്കുന്നത്. ഇത്  പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷമേ ഉണ്ടാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം വിവാദങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

Tags: cpmpinarayiക്യാബിനറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.