Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പിനു ശേഷം മറുപടി: തോമസ് ഐസക് വിഭാഗീയത രൂക്ഷം; തോമസ് ഐസക് പരാജയമെന്ന് മുഖ്യമന്ത്രി

സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റോടെ തോമസ് ഐസക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന പ്രതീതിയാണ് പുറത്തു വരുന്നത്. വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തോമസ് ഐസക്ക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 2, 2020, 05:08 pm IST
inKerala

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡിനെത്തുടര്‍ന്ന് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി. ഇന്നലെച്ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ധനമന്ത്രി തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞെങ്കിലും ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിന്റെ സൂചനയാണ് പ്രസ്താവനകളില്‍ നിന്ന് ലഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പായതുകൊണ്ട് തല്‍ക്കാലം മിണ്ടുന്നില്ല, അഭിപ്രായം പാര്‍ട്ടിയില്‍ പറയും. തെരഞ്ഞെടുപ്പിനു ശേഷം തുറന്നു പറയും എന്നാണ് തോമസ് ഐസക്കിന്റെ പ്രതികരണം.  

സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റോടെ തോമസ് ഐസക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന പ്രതീതിയാണ് പുറത്തു വരുന്നത്. വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തോമസ് ഐസക്ക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു.  

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.  കെഎസ്ഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.  

പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പ്രസ്താവന മുന്നറിയിപ്പു നല്‍കുന്നു. പാര്‍ട്ടിയും, എല്‍ഡിഎഫും ഒറ്റക്കെട്ടാണെന്നും ഇത്  രാഷ്‌ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ടെന്നുമാണ് സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് പാര്‍ട്ടിയിലെ വിമര്‍ശകരെ പ്രസ്താവന ഓര്‍മിപ്പിക്കുന്നുമുണ്ട്.

തോമസ് ഐസക് പരാജയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പൂര്‍ണ പരാജയമെന്ന് ആരോപിച്ച് സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധനയെ തുടര്‍ന്ന് പരസ്യ പ്രതികരണം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി രൂക്ഷമായാണ് വിമര്‍ശിച്ചത്.  എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെയാണു വിജിലന്‍സിന്റെ നടപടിക്കെതിരെ പ്രതികരിച്ചതെന്നായിരുന്നു ഐസക്കിന്റെ മറുപടി.

ഐസക്കും ആനത്തലവട്ടം ആനന്ദനും നടത്തിയ പരസ്യ വിമര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു.  സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള ആയുധമായി പരസ്യ പ്രതികരണം മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു സാധാരണ പരിശോധന എന്ന നിലയിലാണ്  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇത് എല്ലാ വകുപ്പിനും  

ബാധകമാണ്. മന്ത്രിയില്‍ നിന്നുണ്ടായ പ്രതികരണം സര്‍ക്കാരിന്  ചേര്‍ന്നതല്ലെന്നും പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞു.  മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവാദിത്വപ്പെട്ടവര്‍  പരസ്യമായി പ്രതികരിക്കുന്നത്. ഇത്  പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷമേ ഉണ്ടാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം വിവാദങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

Tags: cpmpinarayiക്യാബിനറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.