Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മൂന്നു ദശകങ്ങള്‍ക്ക് മുമ്പ് പാല്‍ക്കുളങ്ങരയിലെ ജനഹൃദയം കീഴടക്കിയ അധ്യാപകന്‍

ഔവര്‍ കോളേജ് അധ്യാപകനായിരുന്നപ്പോഴാണ് പാല്‍ക്കുളങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോക് കുമാര്‍ മത്സരിക്കുന്നത്. അതിന് മുമ്പ് നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിരുന്നുവെങ്കിലും സ്വന്തം വാര്‍ഡില്‍ മത്സരിക്കുകയെന്നത് ഏറെ സന്തോഷം തന്നിരുന്നുവെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 12:35 pm IST
inThiruvananthapuram

പേട്ട: സിപിഎമ്മിന്റേയും യുഡിഎഫിന്റേയും അക്രമപരമ്പരയ്‌ക്കിടയില്‍ പാല്‍ക്കുളങ്ങരയില്‍ ആദ്യ താമര വിരിഞ്ഞത് 1989ല്‍.   ബിജെപിയെ വാര്‍ഡില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുള്ള സിപിഎമ്മിന്റെ മുറവിളികള്‍ക്കിടയില്‍ 1989 ല്‍  പി. അശോക് കുമാര്‍ താമരചിഹ്നത്തില്‍  വാര്‍ഡ് കീഴടക്കിയത്  വാര്‍ഡിലെ ജനങ്ങളുടെ വിജയമെന്നുതന്നെ പറയാം. ബിജെപിക്ക് അഭിമാനകരമായ വിജയത്തിലുപരി വാര്‍ഡിലെ ജനങ്ങളുടെ പ്രതീക്ഷ തന്നെയായിരുന്നു പി. അശോക്കുമാറിന്റെ  വിജയം.  

 ഔവര്‍ കോളേജ് അധ്യാപകനായിരുന്നപ്പോഴാണ് പാല്‍ക്കുളങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോക് കുമാര്‍ മത്സരിക്കുന്നത്. അതിന് മുമ്പ് നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിരുന്നുവെങ്കിലും സ്വന്തം വാര്‍ഡില്‍ മത്സരിക്കുകയെന്നത് ഏറെ സന്തോഷം തന്നിരുന്നുവെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു.  താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞപ്പോള്‍ വാര്‍ഡില്‍ താമസിക്കുന്ന  താന്‍ പഠിപ്പിച്ച കുട്ടികള്‍ തന്ന പിന്തുണയും വരവേല്‍പ്പുമാണ്  ഒരിക്കലും  മറക്കാനാകാത്ത സന്തോഷം നല്‍കിയത്. തന്റെ വിജയത്തില്‍ അവരുടെ ഒരുമയോടുകൂടിയുള്ള പ്രവര്‍ത്തനം മുഖ്യപങ്ക് വഹിച്ചുവെന്നും അശോക്കുമാര്‍ പറഞ്ഞു.  അന്ന് പ്രചാരണത്തിന് ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയകളില്ല. ഓരോ വീട്ടുകാരേയും നേരില്‍ കണ്ടുള്ള ബന്ധവും ബൂത്ത് അടിസ്ഥാനത്തിലുള്ള പൊതുയോഗങ്ങളുമാണ് പ്രചാരണമായിരുന്നത്. വാര്‍ഡില്‍ ഭൂരിഭാഗവും താന്‍ പഠിപ്പിച്ചതും പഠിപ്പിക്കുന്നതുമായ കുട്ടികളുടെ വീടായിരുന്നു. അതുകൊണ്ടുതന്നെ വോട്ട് ചോദിച്ച് ഓരോ വീട്ടില്‍ ചെല്ലുമ്പോഴും ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയിലായിരുന്നില്ല പകരം ഒരു കുടുംബാംഗത്തെ പോലെയായിരുന്നു സ്വീകരണം.  

  അന്ന് തെരഞ്ഞെടുപ്പില്‍ തനിക്ക് ഏറെ വിഷമത്തിന് വഴിയൊരുക്കിയത് ബിജെപി സ്ഥാനാര്‍ത്ഥികളായ ആറ് പേര്‍ വിജയിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടന്നിരുന്ന മ്യൂസിക് കോളേജിന് മുന്നില്‍ നടത്തിയ അക്രമമായിരുന്നു. അന്നത്തെ മിക്ക ബിജെപി കൗണ്‍സിലര്‍മാരേയും മര്‍ദിച്ചു. പിന്നീട് സംഭവം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയതുകൊണ്ടുമാത്രമായിരുന്നു താന്‍ രക്ഷപ്പെട്ടത്. തികച്ചും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമായിരുന്നു സിപിഎം  പ്രവര്‍ത്തകര്‍ കാണിച്ചത്. ഇന്നും അതിന് മാറ്റം വന്നിട്ടില്ല. അതുതന്നെയാണ് പിന്നീടുള്ള  നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ അധഃപതനത്തിന് വഴിയൊരുക്കിയതെന്നും അശോക് കുമാര്‍ പറയുന്നു.

  പാല്‍ക്കുളങ്ങരയില്‍ അശോക്കുമാര്‍ എന്ന പേരില്‍  അപരനെ നിര്‍ത്തിയാണ് സിപിഎം അശോക് കുമാറിനെ നേരിട്ടത്. പക്ഷേ  വാര്‍ഡിലെ ജനങ്ങള്‍ക്ക് അപരനെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടെന്ന് സിപിഎമ്മിന് അറിയില്ലായിരുന്നു.  456 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് മുഖ്യ എതിരാളിയായ യുഡിഎഫിനെ ബിജെപി പരാജയപ്പെടുത്തിയത്.  കൗണ്‍സിലറായിരിക്കേ ഒത്തിരി വികസനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഓടനിര്‍മാണം, റോഡ് നിര്‍മാണം, പെന്‍ഷന്‍  പദ്ധതികള്‍ തുടങ്ങി സ്വന്തമായി ഭവനമില്ലാത്ത  നിര്‍ധന കുടുംബങ്ങള്‍ക്ക് നഗരസഭയില്‍ നിന്ന് ഭവനം നിര്‍മിക്കാന്‍ ഫണ്ട് അനുവദിപ്പിച്ച് നല്‍കാനും അന്ന് കഴിഞ്ഞിട്ടുണ്ടെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു. പിന്നീട് 1995 ലും 2010 ലും 2015 ലും പാല്‍ക്കുളങ്ങരയില്‍ താമരയുടെ വിജയത്തെ മറികടക്കാന്‍ സിപിഎമ്മിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ല.  

Tags: electionteacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.