Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയേയും യോഗിയേയും കൊലയാളികളാക്കി പിണറായി സര്‍ക്കാരിന്റെ പഠന സഹായി

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 01:45 pm IST
in Kerala

കൊച്ചി: കൊറോണക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി പിണറായി സര്‍ക്കാര്‍ ഇറക്കിയ പഠന സഹായി വിവാദമാകുന്നു. പാലക്കാട് ഡയറ്റും എസ്എസ്‌കെ പാലക്കാടും ചേര്‍ന്ന് എട്ടാംക്ലാസിലേക്ക് തയാറാക്കിയ ഇന്റര്‍ബെല്‍ ഹിന്ദി പാഠ അനുബന്ധ അധിക പഠന സാമഗ്രിയിലാണ് കുഴപ്പം.

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.

എട്ടാംക്ലാസ് ഹിന്ദി പാഠമായി ബര്‍തോള്‍ ബ്രഹ്ത് എന്ന ജര്‍മന്‍ നാടകകൃത്തിന്റെ രചനയുണ്ട്. ആശുപത്രിയിലെ ചൂഷണമാണ് പാഠം. ഇതിന് സഹായകമായി തയാറാക്കിയ ആശുപത്രി വാര്‍ത്തകളും വിശേഷണങ്ങളുമാണ് വിവാദമായിരിക്കുന്നത്. വാര്‍ത്ത യുപി ഗോരഖ്പുരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവമാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രാണവായു മുറിച്ചുകളയാന്‍ പോകുന്നവരെ കരുതിയിരിക്കുക എന്ന തലക്കെട്ടില്‍ ‘ഒരുകൂട്ടം റിപ്പോര്‍ട്ടര്‍മാര്‍’ തയാറാക്കിയ വാര്‍ത്തയാണ്. അതില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നത് ‘രക്തംപുരണ്ട കൈയുള്ള പ്രധാനമന്ത്രി’ എന്നാണ്. ഒപ്പം ചേര്‍ത്തിരിക്കുന്ന രേഖാചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അനുസ്മരിപ്പിക്കുന്നയാള്‍ കൊച്ചു കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ്. അത് യോഗിതന്നെയാണെന്ന് ഉറപ്പാക്കാന്‍ യോഗി എന്ന് പേരും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

പഠനസഹായിക്കൊപ്പം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്‌

പാഠം ക്ലാസ് മുറികളിലും പാലക്കാട് ജില്ലയിലും മാത്രമല്ല പ്രചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഫോണിലും കമ്പ്യൂട്ടറുകളിലുമായി വീടുകളില്‍ കിട്ടുന്നു. ഇന്റര്‍നെറ്റ് വഴി ആര്‍ക്കും ലഭിക്കുന്നു. രക്ഷിതാക്കളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധവും പ്രധാനമന്ത്രി മോദി, യോഗി വിരുദ്ധവുമായ പ്രചാരണം നടത്തുകയാണ് രാഷ്‌ട്രീയ ലക്ഷ്യം.

പാഠഭാഗത്ത് ഈ ചിത്രത്തേയും പാഠഭാഗത്തേയും അടിസ്ഥാനമാക്കി ചോദിക്കുന്ന ചോദ്യങ്ങളുമുണ്ട്. ഏറെ കുഴപ്പംപിടിച്ച ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നതാണിത്. രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ അസ്വസ്ഥതകള്‍ക്കു പോലും ഇടയാക്കിയേക്കും. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനുകീഴിലായതിനാല്‍ കടുത്ത നിയമ നടപടികള്‍ക്ക് ഇടയാക്കുന്നതാണ്.

വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന അനുബന്ധ അധിക പഠന സാമഗ്രിയൊരുക്കി രാഷ്‌ട്രീയം കളിക്കുന്ന അധ്യാപകര്‍ക്കും അധികൃതര്‍ക്കുമെതിരേ നടപടിക സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ ബി.കെ. പ്രിയേഷ് കുമാര്‍ പ്രസ്താവിച്ചു.  

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പു നല്‍കി.

Tags: Pinarayi Vijayanയോഗി ആദിത്യനാഥ്narendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Kerala

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

News

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.