Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയേയും യോഗിയേയും കൊലയാളികളാക്കി പിണറായി സര്‍ക്കാരിന്റെ പഠന സഹായി

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 01:45 pm IST
in Kerala

കൊച്ചി: കൊറോണക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി പിണറായി സര്‍ക്കാര്‍ ഇറക്കിയ പഠന സഹായി വിവാദമാകുന്നു. പാലക്കാട് ഡയറ്റും എസ്എസ്‌കെ പാലക്കാടും ചേര്‍ന്ന് എട്ടാംക്ലാസിലേക്ക് തയാറാക്കിയ ഇന്റര്‍ബെല്‍ ഹിന്ദി പാഠ അനുബന്ധ അധിക പഠന സാമഗ്രിയിലാണ് കുഴപ്പം.

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.

എട്ടാംക്ലാസ് ഹിന്ദി പാഠമായി ബര്‍തോള്‍ ബ്രഹ്ത് എന്ന ജര്‍മന്‍ നാടകകൃത്തിന്റെ രചനയുണ്ട്. ആശുപത്രിയിലെ ചൂഷണമാണ് പാഠം. ഇതിന് സഹായകമായി തയാറാക്കിയ ആശുപത്രി വാര്‍ത്തകളും വിശേഷണങ്ങളുമാണ് വിവാദമായിരിക്കുന്നത്. വാര്‍ത്ത യുപി ഗോരഖ്പുരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവമാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രാണവായു മുറിച്ചുകളയാന്‍ പോകുന്നവരെ കരുതിയിരിക്കുക എന്ന തലക്കെട്ടില്‍ ‘ഒരുകൂട്ടം റിപ്പോര്‍ട്ടര്‍മാര്‍’ തയാറാക്കിയ വാര്‍ത്തയാണ്. അതില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നത് ‘രക്തംപുരണ്ട കൈയുള്ള പ്രധാനമന്ത്രി’ എന്നാണ്. ഒപ്പം ചേര്‍ത്തിരിക്കുന്ന രേഖാചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അനുസ്മരിപ്പിക്കുന്നയാള്‍ കൊച്ചു കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ്. അത് യോഗിതന്നെയാണെന്ന് ഉറപ്പാക്കാന്‍ യോഗി എന്ന് പേരും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

പഠനസഹായിക്കൊപ്പം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്‌

പാഠം ക്ലാസ് മുറികളിലും പാലക്കാട് ജില്ലയിലും മാത്രമല്ല പ്രചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഫോണിലും കമ്പ്യൂട്ടറുകളിലുമായി വീടുകളില്‍ കിട്ടുന്നു. ഇന്റര്‍നെറ്റ് വഴി ആര്‍ക്കും ലഭിക്കുന്നു. രക്ഷിതാക്കളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധവും പ്രധാനമന്ത്രി മോദി, യോഗി വിരുദ്ധവുമായ പ്രചാരണം നടത്തുകയാണ് രാഷ്‌ട്രീയ ലക്ഷ്യം.

പാഠഭാഗത്ത് ഈ ചിത്രത്തേയും പാഠഭാഗത്തേയും അടിസ്ഥാനമാക്കി ചോദിക്കുന്ന ചോദ്യങ്ങളുമുണ്ട്. ഏറെ കുഴപ്പംപിടിച്ച ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നതാണിത്. രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ അസ്വസ്ഥതകള്‍ക്കു പോലും ഇടയാക്കിയേക്കും. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനുകീഴിലായതിനാല്‍ കടുത്ത നിയമ നടപടികള്‍ക്ക് ഇടയാക്കുന്നതാണ്.

വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന അനുബന്ധ അധിക പഠന സാമഗ്രിയൊരുക്കി രാഷ്‌ട്രീയം കളിക്കുന്ന അധ്യാപകര്‍ക്കും അധികൃതര്‍ക്കുമെതിരേ നടപടിക സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ ബി.കെ. പ്രിയേഷ് കുമാര്‍ പ്രസ്താവിച്ചു.  

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പു നല്‍കി.

Tags: narendramodiPinarayi Vijayanയോഗി ആദിത്യനാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.