Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സര്‍പ്പദോഷം മാത്രമല്ല, അതിനപ്പുറവും അറിയാന്‍

അനില്‍ വൈദിക് എന്ന അഥര്‍വവേദ പഠിതാവാണ്, വേദിക് അസ്ട്രോളജി മുതല്‍ ജ്യോതിഷവും വാസ്തുശാസ്ത്രവും പഠിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രകൃതി- പരിസര നിരീക്ഷണവും നടത്തുന്നയാളാണ് പുസ്തക രചയിതാവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 01:15 pm IST
inLiterature

സര്‍പ്പദോഷവും ചൊവ്വാദോഷവും ചര്‍ച്ച ചെയ്യാത്താവരില്ല. അനുഭവം പറയുന്നവരും നിഷേധിക്കുന്നവരും സ്ഥാപിക്കുന്നവരുമെല്ലാമായി ഏറെപ്പേര്‍ വിഷയത്തില്‍ അഭിപ്രായം പറയാറുണ്ട്. ഇക്കാര്യത്തില്‍ ആര് എന്ത് അഭിപ്രായം പറഞ്ഞാലും കേള്‍ക്കാന്‍ ആളുണ്ടുതാനും. നിഗൂഢത, ജിജ്ഞാസ എന്നിവ വിശ്വാസവുമായി ചേര്‍ന്നതാണെങ്കില്‍ അങ്ങനെതന്നെയാണ്. അതിന് മതവും ജാതിയും മതേതരത്വവുമൊന്നും ബാധകമല്ല.

‘സര്‍പ്പദോഷം: സത്യവും മിഥ്യയും’ എന്ന പുസ്തകം അതുകൊണ്ടുതന്നെ ആര്‍ക്കും വായിക്കാന്‍ കൗതുകം തോന്നും. വായിക്കാന്‍ തുടങ്ങിയാലോ 328 പേജും വായിച്ചേ നിര്‍ത്തൂ. അതിനു കാരണം പൊതുവായി പറഞ്ഞാല്‍ രണ്ടാണ്: ഒന്ന്, ഉള്ളടക്കത്തിലെ വൈവിധ്യം. രണ്ട്, പുസ്തകത്തിന്റെ ഘടനയും അവതരണവും.

അനില്‍ വൈദിക് എന്ന അഥര്‍വവേദ പഠിതാവാണ്, വേദിക് അസ്ട്രോളജി മുതല്‍ ജ്യോതിഷവും വാസ്തുശാസ്ത്രവും പഠിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രകൃതി- പരിസര നിരീക്ഷണവും നടത്തുന്നയാളാണ് പുസ്തക രചയിതാവ്. പുസ്തകം സര്‍പ്പദോഷ ത്തെക്കുറിച്ച്, അതിന്റെ വിശ്വാസവും ചില വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചചെയ്യാത്തതായി ഒന്നുമില്ല. നിങ്ങള്‍ യോജിക്കുന്നോ വിയോജിക്കുന്നോ എന്നതല്ല, ഞാന്‍ പറയാനുള്ളത് പറയുന്നുവെന്ന മട്ടിലാണ് എഴുത്ത് മുന്നേറുന്നത്. പക്ഷേ, ഒന്നുറപ്പ്, പുസ്തകത്തില്‍ പറയുന്ന 90 ശതമാനത്തോടും നിങ്ങളും യോജിച്ചു പോകും.

ഭക്തനും വിശ്വാസിയും യുക്തിചിന്തകനും തമ്മില്‍ വ്യത്യാസമുണ്ട്; അതുപോലെ അവര്‍ തമ്മില്‍ ബന്ധവുമുണ്ട്. ശാസ്ത്രീയമായി വിശ്വസിക്കുന്നവനാണ് യുക്തി ചിന്തകന്‍. ഇന്നത്തെ ഭക്തന്‍ പഴയകാലത്തെ ഭക്തനല്ല. ശാസ്ത്രവും യുക്തിയും വിശ്വാസത്തിന് ആധാരമാക്കുന്നു ഭക്തന്‍. അതുപോലെതന്നെ യുക്തിചിന്തകന്റെയും കാര്യം; വിശ്വാസമാണെന്ന വിശ്വാസം ശാസ്ത്രത്തിന്റെ സമവാക്യത്തിന് ഇരുപുറവും അവര്‍ ചേര്‍ക്കുന്നു. ഇക്കാര്യങ്ങളിലൂന്നിയും പുസ്തകം ചര്‍ച്ച നടത്തുന്നു.

നാട്ടറിവുകളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ, അനുഭവിച്ചറിഞ്ഞതിലൂടെ ഗവേഷണവും നിരീക്ഷണവും നടത്തിയതിലൂടെ വായനക്കാരനെ കൊണ്ടുപോകുകയാണ് പുസ്തകം. സര്‍പ്പത്തെയും സര്‍പ്പക്കാവിനെയും കുറിച്ച് തുടങ്ങി, കാക്കയെക്കുറിച്ച് പറഞ്ഞ്, യക്ഷിയുമായി വായനക്കാരനെ സംസാരിപ്പിച്ച്, മുന്നേറുമ്പോള്‍ ചര്‍ച്ചചെയ്യാത്ത വിഷയമില്ല. പുസ്തകം വായിച്ചുകഴിയുമ്പോള്‍ ചെറു ചികിത്സകനായിക്കഴിഞ്ഞിരിക്കും നിങ്ങള്‍.  

മൂടപ്പെട്ടുപോയ അറിവുകളിലേക്ക് പുതുതലമുറയ്‌ക്ക് വെളിച്ചം പകര്‍ന്നുകൊടുക്കേണ്ടത് നമ്മുടെ ധര്‍മമാണ്, ഉത്തരവാദിത്വമാണ്. അന്ധ വിശ്വാസത്തില്‍നിന്ന് ഒരു മോചനം, സത്യത്തിലേക്കുള്ള നേര്‍ക്കാഴ്ച… അതാണ് പുസ്തകത്തിന്റെ ലക്ഷ്യമായി അനില്‍ വൈദിക് പറയുന്നത്. പുസ്തകത്തിന് രാജേഷ് തില്ലങ്കരി നടത്തിയ എഡിറ്റിങ്ങാണ് ഇതിനെ വായനക്ഷമമാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ളത്.  

കൊച്ചി തൃക്കാക്കര സ്വദേശിയാണ് ഗ്രന്ഥകാരന്‍ അനില്‍ വൈദിക് (9995033225). കൊച്ചി ഗൗതമ ബുദ്ധ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. വില 450 രൂപ.

Tags: പുസ്തകംSnake
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

Kerala

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

Kerala

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.