Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരക്ക് കുറച്ചിട്ടും ശബരിമലയിലെ ലേലം പൂര്‍ത്തിയായില്ല

ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുകയുടെ 50 ശതമാനം കുറച്ചാണ് വിളി തുടങ്ങിയത്. എന്നാല്‍ വ്യാപാരികള്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് ഓഫറുകള്‍ വയ്‌ക്കാന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വ്യാപാരികള്‍ മുമ്പോട്ട് വച്ച് തുകയ്‌ക്ക് തന്നെ കടകള്‍ കൊടുക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. മുന്‍ വര്‍ഷങ്ങളില്‍ ഒരു കോടി രൂപയ്‌ക്ക് മുകളില്‍ ലേലത്തില്‍ പോയിരുന്ന സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് ലഭിച്ചത് ഏഴു ലക്ഷം രൂപയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 14, 2020, 12:42 pm IST
in Kerala

തിരുവല്ല: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഇതര സാധനങ്ങളുടെയും ലേലം പൂര്‍ത്തിയായില്ല. വ്യാഴാഴ്ച രാത്രി വൈകി വരെ നടന്ന തുറന്ന ലേലത്തില്‍ നൂറിലേറെ ഇനങ്ങള്‍ ലേലത്തില്‍ പോയി. ഇനിയും അമ്പതോളം ഇനങ്ങള്‍ കൂടി ലേലത്തില്‍ പോകാനുണ്ട്. ഇവ ഇനി ലേലത്തില്‍ പോകാനുള്ള സാധ്യത വിരളമാണ്. ലേലത്തില്‍ പോയ ഇനങ്ങളുടെ അടിസ്ഥാന നിരക്ക് 95 ശതമാനം കുറയ്‌ക്കേണ്ടി വന്നതിനാല്‍ ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം 50 കോടി രൂപയോളം ലേലത്തിലൂടെ ദേവസ്വം ബോര്‍ഡിന് വരുമാനം ലഭിച്ചെങ്കില്‍ മൂന്നിലൊന്ന് തുക പോലും ഇത്തവണ ലഭിച്ചില്ല.  

ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുകയുടെ 50 ശതമാനം കുറച്ചാണ് വിളി തുടങ്ങിയത്. എന്നാല്‍ വ്യാപാരികള്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് ഓഫറുകള്‍ വയ്‌ക്കാന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വ്യാപാരികള്‍ മുമ്പോട്ട് വച്ച് തുകയ്‌ക്ക് തന്നെ കടകള്‍ കൊടുക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. മുന്‍ വര്‍ഷങ്ങളില്‍ ഒരു കോടി രൂപയ്‌ക്ക് മുകളില്‍ ലേലത്തില്‍ പോയിരുന്ന സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് ലഭിച്ചത് ഏഴു ലക്ഷം രൂപയാണ്. അഞ്ച് ലക്ഷത്തിന് പോയ കടകളുമുണ്ട്. കൊപ്ര മുന്‍ വര്‍ഷം അഞ്ചു കോടിക്ക് ലേലം കൊണ്ടതെങ്കില്‍ ഇത്തവണ കിട്ടിയത് 1.5 കോടി മാത്രമാണ്. സന്നിധാനത്തെ ടോയ്‌ലറ്റ് കോംപ്ലക്‌സ് നടത്തിപ്പ് മുന്‍ വര്‍ഷം 26 ലക്ഷത്തിനാണ് ലേലം കൊണ്ടതെങ്കില്‍ ഇത്തവണ കിട്ടിയത് 50,000 രൂപ മാത്രമാണ്. ശബരിമലയിലെ വ്യാപാരികളുടെ സംഘടനകള്‍  നിരക്കുകള്‍ കുറയ്‌ക്കണമെന്നും കുത്തക ലേല നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരക്കുകള്‍ കുറയ്‌ക്കാതെ വന്നപ്പോള്‍ രണ്ട് തവണയും ഇ-ടെണ്ടര്‍ ബഹിഷ്‌ക്കരിച്ചു. ഒടുവില്‍ വ്യാപാരികളുടെ ആവശ്യത്തിന് ബോര്‍ഡ് വഴങ്ങി.

അതേ സമയം ലേലം കൊണ്ട കടകളില്‍ നല്ലൊരു ശതമാനവും തുറക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. മുന്‍ വര്‍ഷം ലേലത്തില്‍ പിടിച്ച കടകള്‍ കൈവിട്ട് പോകാതെയിരിക്കാനാണ് പലരും ലേലത്തില്‍ പങ്കെടുത്തത്. ലേലത്തില്‍ പങ്കെടുക്കാതെയിരുന്നാല്‍ കടകള്‍ പൊളിച്ച് കൊണ്ടുപോകേണ്ടി വരും. ഇത് ലക്ഷങ്ങളുടെ ചെലവാണ്. ഇതൊഴിവാക്കാനാണ് പലരും ലേലത്തില്‍ പങ്കെടുത്തത്. ഈ തുകയ്‌ക്ക് തന്നെ ലേലത്തില്‍ പിടിച്ചാലും കടകളുടെ നടത്തിപ്പ് നഷ്ടത്തിലാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കടകള്‍ തുറക്കാതെ വരുമ്പോള്‍ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി അലയേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.